Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
ആര്‍ത്തവത്തിനു പഴികള്‍ കേള്‍ക്കുമ്പോള്‍
ആര്‍ത്തവസമയം സ്ത്രീകള്‍ക്ക് അത്ര സുഖകരമായ ഒന്നാകില്ല. ശാരീരിക, മാനസിക അസ്വസ്ഥതകള്‍ ധാരാളമുണ്ടാകുന്ന ഒരു സമയമാണിത്.
തികച്ചും ശാരീരിക പ്രക്രിയയാണെങ്കിലും ഹോര്‍മോണ്‍ മാറ്റങ്ങള്‍ പല സ്ത്രീകള്‍ക്കും ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കും.
ഇത് ഒരു എക്സ്ക്യൂസാക്കുന്നവരുമുണ്ട്. പല കാര്യങ്ങള്‍ക്കും ആര്‍ത്തവത്തെ കുറ്റപ്പെടുത്തുന്നവരും കാരണമായി പറയുന്നവരുമുണ്ട്.
ഇവയെന്തൊക്കയെന്നു നോക്കൂ,

ജോലിയ്ക്കു വരാന്‍ നേരം വൈകിയോ. ചോദിച്ചാല്‍ ചിലപ്പോള്‍ പഴി ആര്ത്തവത്തിനായിരിയ്ക്കും. ഇതു മൂലമുള്ള ശാരീരിക അസ്വസ്ഥകളായിരിയ്ക്കും പറയുന്നത്.

ദേഷ്യത്തിനും ഡിപ്രഷനുമെല്ലാം പല സ്ത്രീകളും പറയുന്ന കാരണമാണ് പിരീഡ്സ്. ഇത് ഒരു പരിധി വരെ വാസ്തവവുമാണ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ സ്ത്രീകള്‍ക്ക് ശാരീരികമായി മാത്രമല്ല, മാനസികമായും ബുദ്ധിമുട്ടുകളുണ്ടാക്കും.

എന്താണ് മൂഡിയായിരിയ്ക്കുന്നതെന്നു ചോദിച്ചാല്‍ പലരും പറയുന്ന കാരണമായിരിയ്ക്കും പിരീഡ്സ്.

മറ്റുള്ളവരോട് അകാരണമായി ദേഷ്യപ്പെടുന്നതും കോപിയ്ക്കുന്നതും ഒച്ചയെടുക്കുന്നതുമെല്ലാം ഈ സമയത്തു പല സ്ത്രീകള്‍ക്കും പതിവാണ്. നിയന്ത്രിയ്ക്കാന്‍ കഴിയാത്ത ഇത്തരം സ്വഭാവങ്ങള്‍ക്കും കുറ്റം പിരീഡ്സിനായിരിയ്ക്കും.
ചില സ്ത്രീകള്‍ സങ്കടപ്പെട്ടിരിയ്ക്കുന്നതിന്റെ കാരണം ചോദിച്ചാലും കേള്‍ക്കാം. പഴി ആര്‍ത്തവത്തിനു തന്നെ.



Click it and Unblock the Notifications

