Latest Updates
-
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്! -
ഡൽഹിയിൽ കനത്ത മഴ; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
മുംബൈ മഴക്കാലം: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
2026 ഗുരുപൂർണിമ: സൂര്യ-ഗുരു സംയോഗം; ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, അറിയേണ്ടതെല്ലാം -
ജൂലൈ 28: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും തേടിയെത്തും! -
ചന്ദ്രൻ മകരം രാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെ ഈ നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക മാറ്റങ്ങൾ! -
ജൂലൈ 27 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നഗരം തിരിച്ചുള്ള ശുഭമുഹൂർത്തങ്ങൾ -
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം
ഉക്രെയിനില്‍ സ്ത്രീകളുടെ ടോപ്ലെസ് പ്രതിഷേധം

നവംബര്‍ 11ന് വ്യാഴാഴ്ച ഇറാന് എംബസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇറാനിയന്‍ സംസ്കാരം സംബന്ധിച്ച ഒരു പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്ക് മേല്‍വസ്ത്രമില്ലാതെ പ്രതിഷേധപ്രകടനവുമായി സ്ത്രീകള്‍ ഇരച്ചുകയറിയത്.
ഉക്രെയിനിലെ ഫെമിന്‍ എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. വേദിയ്ക്കരികില്‍ വച്ച് ഇവര്‍ വസ്ത്രം വലിച്ചുകീറുകയും കോടതിയ്ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒട്ടേറെ പാടുപെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരെ വേദിയില്‍ നിന്നും മാറ്റിയത്.
പിന്നീട് പരിപാടിയ്ക്കെത്തിയ അധികൃതരോട് സംഘാടകര്‍ മാപ്പു പറഞ്ഞശേഷമാണ് പരിപാടി തുടങ്ങിയത്. സക്കീന മൊഹമദി അസ്തിയാനിയെന്ന സ്ത്രീയെയാണ് കല്ലെറിഞ്ഞുകൊല്ലാന്‍ വിധിച്ചിരിക്കുന്നത്.
ആഗോളതലത്തില്‍ ഈ ശിക്ഷാവിധിയ്ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ സക്കീനയുടെ വധശിക്ഷ പുനപ്പരിശോധിക്കുമെന്ന് ഇറാന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫെമിന്‍ ഇറാനിലെ പ്രശസ്തമായ രാഷ്ട്രീയ പ്രവര്‍ത്തന സംഘമാണ്. ഇതിലെ പ്രവര്‍ത്തകര്‍ പലപ്പോഴും തങ്ങളുടെ പ്രശ്നങ്ങളും വാദങ്ങളും ജനശ്രദ്ധയില്പ്പെടുത്താന് വസ്ത്രമില്ലാതെയുള്ള പ്രതിഷേധങ്ങളാണ് നടത്താറുള്ളത്.



Click it and Unblock the Notifications