Latest Updates
-
ഇന്നത്തെ രാശിഫലം: കരിയറിലും സമ്പത്തിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ ഇതാ! -
രവി യോഗവും ധനയോഗവും ഒത്തുചേരുന്ന അപൂർവ്വ സമയം: ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ജിമ്മിൽ പോയില്ല, കഠിനമായ വർക്കൗട്ടും വേണ്ട; 26 കിലോ കുറച്ച് ബോണി കപൂർ ഞെട്ടിച്ചതെങ്ങനെ? -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടാറുണ്ടോ? ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
പിസിഒഎസ് (PCOS) ഇനി ചരിത്രം! പേരുമാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
കടുത്ത ചൂടിൽ തളരാതെ വയർ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കിയാൽ മാറ്റം ഉടൻ കാണാം! -
മഴക്കാലത്ത് ചർമ്മവും മുടിയും പെട്ടെന്ന് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ മതിയാകും
ഉക്രെയിനില്‍ സ്ത്രീകളുടെ ടോപ്ലെസ് പ്രതിഷേധം

നവംബര്‍ 11ന് വ്യാഴാഴ്ച ഇറാന് എംബസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇറാനിയന്‍ സംസ്കാരം സംബന്ധിച്ച ഒരു പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്ക് മേല്‍വസ്ത്രമില്ലാതെ പ്രതിഷേധപ്രകടനവുമായി സ്ത്രീകള്‍ ഇരച്ചുകയറിയത്.
ഉക്രെയിനിലെ ഫെമിന്‍ എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. വേദിയ്ക്കരികില്‍ വച്ച് ഇവര്‍ വസ്ത്രം വലിച്ചുകീറുകയും കോടതിയ്ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒട്ടേറെ പാടുപെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരെ വേദിയില്‍ നിന്നും മാറ്റിയത്.
പിന്നീട് പരിപാടിയ്ക്കെത്തിയ അധികൃതരോട് സംഘാടകര്‍ മാപ്പു പറഞ്ഞശേഷമാണ് പരിപാടി തുടങ്ങിയത്. സക്കീന മൊഹമദി അസ്തിയാനിയെന്ന സ്ത്രീയെയാണ് കല്ലെറിഞ്ഞുകൊല്ലാന്‍ വിധിച്ചിരിക്കുന്നത്.
ആഗോളതലത്തില്‍ ഈ ശിക്ഷാവിധിയ്ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ സക്കീനയുടെ വധശിക്ഷ പുനപ്പരിശോധിക്കുമെന്ന് ഇറാന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫെമിന്‍ ഇറാനിലെ പ്രശസ്തമായ രാഷ്ട്രീയ പ്രവര്‍ത്തന സംഘമാണ്. ഇതിലെ പ്രവര്‍ത്തകര്‍ പലപ്പോഴും തങ്ങളുടെ പ്രശ്നങ്ങളും വാദങ്ങളും ജനശ്രദ്ധയില്പ്പെടുത്താന് വസ്ത്രമില്ലാതെയുള്ള പ്രതിഷേധങ്ങളാണ് നടത്താറുള്ളത്.



Click it and Unblock the Notifications