Latest Updates
-
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം
ഉക്രെയിനില്‍ സ്ത്രീകളുടെ ടോപ്ലെസ് പ്രതിഷേധം

നവംബര്‍ 11ന് വ്യാഴാഴ്ച ഇറാന് എംബസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇറാനിയന്‍ സംസ്കാരം സംബന്ധിച്ച ഒരു പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്ക് മേല്‍വസ്ത്രമില്ലാതെ പ്രതിഷേധപ്രകടനവുമായി സ്ത്രീകള്‍ ഇരച്ചുകയറിയത്.
ഉക്രെയിനിലെ ഫെമിന്‍ എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. വേദിയ്ക്കരികില്‍ വച്ച് ഇവര്‍ വസ്ത്രം വലിച്ചുകീറുകയും കോടതിയ്ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒട്ടേറെ പാടുപെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരെ വേദിയില്‍ നിന്നും മാറ്റിയത്.
പിന്നീട് പരിപാടിയ്ക്കെത്തിയ അധികൃതരോട് സംഘാടകര്‍ മാപ്പു പറഞ്ഞശേഷമാണ് പരിപാടി തുടങ്ങിയത്. സക്കീന മൊഹമദി അസ്തിയാനിയെന്ന സ്ത്രീയെയാണ് കല്ലെറിഞ്ഞുകൊല്ലാന്‍ വിധിച്ചിരിക്കുന്നത്.
ആഗോളതലത്തില്‍ ഈ ശിക്ഷാവിധിയ്ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ സക്കീനയുടെ വധശിക്ഷ പുനപ്പരിശോധിക്കുമെന്ന് ഇറാന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫെമിന്‍ ഇറാനിലെ പ്രശസ്തമായ രാഷ്ട്രീയ പ്രവര്‍ത്തന സംഘമാണ്. ഇതിലെ പ്രവര്‍ത്തകര്‍ പലപ്പോഴും തങ്ങളുടെ പ്രശ്നങ്ങളും വാദങ്ങളും ജനശ്രദ്ധയില്പ്പെടുത്താന് വസ്ത്രമില്ലാതെയുള്ള പ്രതിഷേധങ്ങളാണ് നടത്താറുള്ളത്.



Click it and Unblock the Notifications