Just In
- 1 hr ago നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- 1 hr ago നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
- 2 hrs ago ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
- 2 hrs ago അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
Don't Miss
- News ആര്‍ക്കാണ് മോദി ഭക്തിയെന്ന് ജനം തിരിച്ചറിയും; രാഹുലിനെതിരെ പികെ ശ്രീമതി
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Movies അച്ഛന്റെ കൂടെ സംസാരിക്കാനോ പുറത്ത് പോകാനോ അനുവാദമില്ലായിരുന്നു; ബ്രേക്കപ്പിന്റെ സമയത്ത് മരണം; സൗഭാഗ്യ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
വിഷാദം! ഗര്‍ഭിണികള്‍ സൂക്ഷിക്കുക
ഗര്‍ഭകാലത്തുണ്ടാകുന്ന ചെറിയരീതിയിലുള്ള വിഷാദാവസ്ഥയ്ക്ക്് പല സ്ത്രീകളും ആന്റി ഡിപ്രസന്റ്സ് കഴിയ്ക്കുക പതിവാണ്. സ്ത്രീകളില്‍ 3.7ശതമാനം പേര് ഇത്തരം മരുന്നുകള്‍ കഴിയ്ക്കുന്നുണ്ടെന്നാണ് കണക്ക്.
ഇതുവരെ ഇക്കാര്യത്തില്‍ നടന്ന പഠനങ്ങളില്‍ മറ്റു ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയിരുന്നെങ്കിലും ഗര്‍ഭം അലസാന്‍ ഇടയാകുമെന്നത് പുതിയ കണ്ടെത്തലാണ്. മോണ്ട്രിയല് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
5124 സ്ത്രീകളെയാണ് പഠനവിധേയരാക്കിയത്. ഇവരില്‍ ആന്റി ഡിപ്രസന്റുകള്‍ ഉപയോഗിച്ചിരുന്ന മിക്ക സ്ത്രീകളും ഇരുപതാമത്തെ ആഴ്ചയില്‍ ഗര്‍ഭം അലസിയതായി കണ്ടെത്തി. എന്നാല്‍ ഇത്തരം മരുന്നുപയോഗിക്കാത്തവരില് ഈ പ്രശ്നം കാണാന്‍ കഴിഞ്ഞിട്ടില്ല.
ഇവരില്‍ 284 പേരിലാണ് അബോര്ഷന് സംഭവിച്ചത്. ഇവരെല്ലാം ഇത്തരം മരുന്നുകള്‍ കഴിയ്ക്കുന്നുമുണ്ടായിരുന്നു.
വിഷാദരോഗത്തെ അകറ്റാനായി സെറാടോണിന് എന്ന ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ വേണ്ടി നിര്‍ദ്ദേശിക്കപ്പെടുന്ന പരോക്സെറ്റൈന്, വെനലാഫോക്സൈന് എന്നിവയാണ് ഗര്‍ഭമലസാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. മാത്രമല്ല വ്യത്യസ്ത തരത്തിലുള്ള ചില മരുന്നുകള്‍ ഒന്നിച്ച് കഴിയ്ക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കും.