Just In
- just now കൂടെയുള്ളത് കുബേരനാണ്, മഹാരാജയോഗം തുടങ്ങിക്കഴിഞ്ഞു ഈ രാശിക്ക്
- 1 hr ago Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- 1 hr ago നാല്‍പ്പതുകളിലെ ഗര്‍ഭധാരണം: സ്ത്രീകളറിയേണ്ട അപകടങ്ങള്‍
- 2 hrs ago സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
Don't Miss
- Movies റസിയക്കാണോ പ്രാധാന്യമെന്ന് കാവ്യക്ക് സംശയം; എന്നെ വിളിച്ചു; ദിലീപ് ഇങ്ങോട്ട് ആവശ്യപ്പെട്ട റോൾ; കമൽ
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ഗര്‍ഭകാലത്ത് ഹാജര്‍ ഇളവ് നല്‍കണം: കോടതി
ഗര്‍ഭകാല പരിചരണത്തിന്റെ പേരില്‍ അവധിയെടുക്കുന്ന വിദ്യാര്‍ഥിനിയെ ഹാജരില്ലെന്ന പേരില്‍ പരീക്ഷയില്‍ നിന്നു വിലക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ദില്ലി സര്‍വകലാശാലയ്ക്കെതിരെ രണ്ട് എല്‍എല്‍ബി വിദ്യാര്‍ഥിനികള്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. സര്‍വകലാശാലയെ വിമര്‍ശിച്ച കോടതി ഇരുവരുടെയും തടഞ്ഞുവച്ച ഫലം ഉടന്‍ പ്രസിദ്ധീകരിക്കാനും ഉത്തരവിട്ടു.
ഗര്‍ഭിണികളായ നിയമ വിദ്യാര്‍ഥിനികള്‍ക്കു ഹാജര്‍ വ്യവസ്ഥയില്‍ ഇളവു നല്കി നിയമം പരിഷ്കരിക്കാന്‍ ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കു നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
എല്ലാ മനുഷ്യരുടെയും ഉത്ഭവം അമ്മയില്‍ നിന്നാണ്. ഒരു സ്ത്രീ അമ്മയായതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ ശിക്ഷിക്കുന്നതു ശരിയല്ലെന്ന് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
മാത്രമല്ല നിയമപരമായി വിവാഹം ചെയ്യാതെ ഗര്‍ഭിണികളാവുന്ന സ്ത്രീകളുടെ കാര്യത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണിക്കുന്ന അനാസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കോടതി പറഞ്ഞു.
നിയമപരമായി വിവാഹം ചെയ്യാതെയുള്ള ലിവ് ഇന്‍ ബന്ധങ്ങളും വിവാഹപൂര്‍വ്വ ലൈംഗികതയും തെറ്റല്ലെന്് സുപ്രീം കോടതി വ്യക്തമാക്കിക്കഴിഞ്ഞിട്ടും ഈ ക്രൂരത തുടരുന്നതിനെ കോടതി അപലപിച്ചു.