Just In
- 42 min ago പ്രസവശേഷം സ്ത്രീകള്‍ ശ്രദ്ധിക്കണം; ഹൃദ്രോഗ സാധ്യത കൂടുതല്‍ ! അപകടം വരുന്നത് ഇങ്ങനെ
- 1 hr ago രാമനവമി, ഹനുമാന് ജയന്തി, വിഷു; 2024 ഏപ്രിലിലെ പ്രധാന വ്രത, ഉത്സവ ദിനങ്ങള്‍
- 2 hrs ago കുംഭത്തില്‍ ശനിയുടെ ഉദയം; ലോകത്ത് വരും വന്‍ മാറ്റങ്ങള്‍, ഗുണദോഷഫലങ്ങള്‍
- 3 hrs ago ശത്രുശല്യം ഒഴിയും, കൈനിറയെ പണം; ഇന്ന് ഭഗവാന് ഭാഗ്യം നല്കി അനുഗ്രഹിക്കുന്ന 4 രാശിക്കാര്‍
Don't Miss
- Automobiles ടോള്‍ പ്ലാസകള്‍ ഇല്ലാതാകാന്‍ ദിവസങ്ങള്‍ മാത്രം; ഇനി ഓടുന്ന ദൂരത്തിന് മാത്രം ടോള്‍!
- Technology നീ തങ്കപ്പനല്ലടാ, പൊന്നപ്പനാടാ, പൊന്നപ്പൻ! പോക്കോയുടെ പുതിയ 5ജി ഫോൺ 14999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ
- Finance വീണ്ടും റെക്കോർഡിട്ട് സ്വർണം, അരലക്ഷത്തിലേക്കുള്ള ദൂരം കുറഞ്ഞു, വില വർധനവ് നേട്ടമാക്കാനും വഴിയുണ്ട്
- News പുതിയ കുതിപ്പില്‍ സ്വര്‍ണം; വീണ്ടും റെക്കോര്‍ഡിന് അരികെ, എണ്ണ വിലയും കയറി... ഇന്നത്തെ നിരക്ക് അറിയാം
- Sports IPL 2024: ഡിസിക്കെതിരേ സഞ്ജു ബാറ്റിങില്‍ കസറും! ഫിഫ്റ്റി പ്ലസ് ഉറപ്പിച്ചു? ഈ കാരണം
- Movies 'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
സ്കിന്‍ കാന്‍സറിന് മരുന്നുമായി ഗവേഷകര്‍
ചര്‍മ്മത്തിലെ കാന്‍സറിനെ ചുരുക്കി ഇല്ലാതാക്കുന്ന ഗുളിക വികസിപ്പിപ്പെടുത്താണ് ബ്രിട്ടനിലെ ശാസ്ത്രജ്ഞന്മാര് പ്രശംസനീയമായ നേട്ടം കൈവരിച്ചിരിക്കുന്നത്.വൈദ്യശാസ്ത്രരംഗത്ത് പെന്‍സിലിന്റെ കണ്ടെത്തലിന് തുല്യമെന്ന് വിശേഷിപ്പിക്കാവുന്ന നേട്ടമാണിത്.
ജീനിനെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഈ മരുന്ന് ഉപയോഗിച്ച 32 പേരില്‍ 24 പേരുടെ അര്‍ബുദ വളര്‍ച്ചയും അത്ഭുതകരമാം വിധം ഇല്ലാതായതായെന്ന് ബ്രിട്ടനില്‍ നിന്നുള്ള ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ടു ചെയ്തു.
പിഎല്‍എക്സ്4032 എന്ന് പേരിട്ടിരിക്കുന്ന ഈ ഗുളിക ജീന്‍ ഇഴപിരിയലിന്റെ പൂര്‍ണ അറിവുള്‍ക്കൊണ്ട അര്‍ബുദ ചികിത്സാരംഗത്തെ ആദ്യം മരുന്നാണെന്ന് പറയപ്പെടുന്നു. കേംബ്രിഡ്ജിലെ കാന്‍സര്‍ ജിനോം പ്രോജക്ടിലെ പ്രൊഫസര്‍ മൈക്ക്ഗ്രേറ്റന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ്് മരുന്ന് വികസിപ്പിച്ചെടുത്തത്.
ഓരോവര്‍ഷവും
ബ്രിട്ടനില്‍
മാത്രമായി
പതിനായിരത്തോളം
പേരിലാണ്
മലിഗന്റ്
മെലനോമ
എന്ന
സ്കിന്‍
കാന്‍സര്‍
കണ്ടെത്തുന്നത്.
മെലിഗന്റ്
മെലനോമ
ചര്‍മ്മ
അര്‍ബുദങ്ങളില്‍
ഏറ്റവും
മാരകമായതാണ്.
കൂടുതലായി
സൂര്യപ്രകാശമേല്‍ക്കുന്നതാണ്
ഈ
കാന്‍സറിന്
പ്രധാന
കാരണമെന്നാണ്
പഠനങ്ങളില്‍
നിന്നും
കണ്ടെത്തിയത്.