Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ക്യാന്‍സറുള്ളിടത്ത് ക്യാറ്റിന് കാര്യമുണ്ട്!

പൂച്ചയുടെ വയറ്റില്‍ ജീവിക്കുന്ന ഒരു പരാന്നഭോജി മനുഷ്യനില്‍ ക്യാന്‍സറിന് കാരണമായി തീരുമെന്നാണ് കണ്ടെത്തല്‍ . ടോക്സോപ്ലാസ്മ ഗോണ്ടി(ടി ഗോണ്ടി)എന്ന ഈ പരാന്നഭോജിക്ക് പൂച്ചയൂടെ വയറ്റിനുള്ളില്‍ മാത്രമേ വളരാനാവൂ.
പൂച്ചയെ താലോലിയ്ക്കുമ്പോഴോ ടി ഗോണ്ടി പുറത്തുവിടുന്ന അതിസൂക്ഷ്മമായ മുട്ടകള്‍ രോഗം പരത്തുമെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യന്റെ തലച്ചോറിനെ ബാധിയ്ക്കുന്ന ക്യാന്‍സറിന് ടി ഗോണ്ടി കാരണമാവുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.
പൂച്ചയുമായി ഗര്‍ഭിണികള്‍ ഇടപഴകരുതെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുള്ളതാണ്. കാരണം പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ജീവന് തന്നെ ഭീഷിണിയാണിത്. പ്രതിരോധശേഷി കുറവുള്ളവരുടെ നാഡീവ്യൂഹത്തെയും ടി ഗോണ്ടി ഗുരുതരമായി ബാധിച്ചേക്കും.
ഫ്രഞ്ച് ഗവേഷകര്‍ ആഗോളതലത്തില്‍ തലച്ചോറിലെ ക്യാന്‍സറിനെ പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ച് ടി ഗോണ്ടി ബാധിച്ചവരുടെ നിരക്കുമായി താരതമ്യം ചെയ്താണ് നിഗമനത്തിലെത്തിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications