Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മദ്യവും ഇന്റര്‍നെറ്റും സ്ത്രീകളുടെ വണ്ണം കൂട്ടും
ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റും മദ്യപാനവും സ്ത്രീകളില്‍ അമിതവണ്ണമുണ്ടാക്കുന്നതിനുള്ള പ്രധാനകാരണങ്ങളാണെന്ന് പുതിയ പഠനം.
സ്ഥിരമായി മദ്യപിക്കുന്നവരും ഉറക്കം പോലും നഷ്ടപ്പെടുത്തി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുമായ സ്ത്രീകള്‍ക്ക് മറ്റ് സ്ത്രീകളെ അപേക്ഷിച്ച് വണ്ണം കൂടാനുള്ള സാധ്യത കൂടുതലുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമായത്.
14നും 21നുമിടയില്‍ പ്രായമുള്ള ആയ്യായിരത്തോളം സ്ത്രീകളെയാണ് പഠനത്തിന് വിധേയരാക്കിയത്. വേണ്ടത്ര സമയം ഉറങ്ങാത്തവരില്‍ അമിത വണ്ണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തേ നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
പഠനവിധേയരാക്കിയവരില്‍ രാത്രിമുഴുവന്‍ ഉറക്കമിളച്ച് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ മുഴുകുന്ന സ്ത്രീകളില്‍ വണ്ണം കൂടുതലാണെന്ന് വ്യക്തമായിട്ടുണ്ട്. ഒപ്പം കാപ്പി, ആള്‍ക്കഹോള്‍ എന്നിവ അമിതമായി ഉപയോഗിക്കുന്നവരിലും ഈ പ്രശ്നം കണ്ടെത്തിയിട്ടുണ്ട്.
ജേണല്‍ ഓഫ് പീഡിയാട്രീഷന്‍സ് എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെയും ആല്വിന് ജെ സൈറ്റ്മാന് കാന്‍സര്‍ സെന്റര്‍, വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓപ് മെഡിസിന് തുടങ്ങിയ സ്ഥാപനങ്ങളിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
