Latest Updates
-
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ -
2026 മെയ് 28-ലെ അപൂർവ്വ രാജയോഗം: ഇടവം, ചിങ്ങം, ധനു രാശിക്കാർക്ക് ഇനി ധനമഴ, ജീവിതം മാറിമറിയും! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ്
മനുഷ്യ, മൃഗ കോശങ്ങള്‍ ക്ലോണ്‍ ചെയ്യാം
ലണ്ടന്‍: മനുഷ്യകോശങ്ങളേയും മൃഗകോശങ്ങളെയും ക്ലോണ്‍ ചെയ്യാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ സംഘം അംഗീകാരം നല്കി. മനുഷ്യ-മൃഗ കോശങ്ങള്‍ സംയോജിപ്പിച്ച് ഹൈബ്രിഡ് ഭ്രൂണങ്ങള്‍ സൃഷ്ടിക്കാനാണ് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നത്.
മനുഷ്യകലകളിലെ ക്ലോണിങ് നടത്തുന്നതിന് പിന്തുണ നല്കുന്ന നിയമം ഈയിടെ ബ്രിട്ടണ് പാസാക്കിയിരുന്നു. ഹ്യൂമന്‍ ടിഷ്യു ആന്‍ഡ് എബ്രിയോ എന്ന ബില്‍ പ്രകാരം മുനുഷ്യ-മൃഗ ക്ലോണിങ്ങിന് നിയമപരമായ തടസം ഉണ്ടായിരുന്നില്ല.
കൗണ്‍സിലിന്റെ അംഗീകാരവും കിട്ടയതോടെ ശാസ്ത്രജ്ഞര്‍ നീക്കം ശക്തമാക്കി. മനുഷ്യ-മൃഗ ക്ലോണിങ്ങിലൂടെ സൃഷ്ടിക്കുന്ന ഭ്രൂണത്തെ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ വളരാന്‍ അനുവദിക്കരുതെന്ന് നിയമത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.
ഭ്രൂണത്തില്‍ നിന്ന് പുറത്തുവരുന്ന ജീവി എത് സ്വഭാവത്തിലുള്ളതാണെങ്കിലും 14 ദിവസത്തില്‍ കൂടുതല്‍ ജീവിക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുകയാണെങ്കില്‍ മനുഷ്യന്റെയും മൃഗത്തിന്റെയും കോശങ്ങള്‍ യോജിപ്പിച്ച് പുതു ജീവന് ഉണ്ടാക്കുന്നതില്‍ സാദാചാരപരമായ പ്രശ്നങ്ങള്‍ ഒന്നും ഉദിക്കുന്നില്ലെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ സംഘത്തിന്റെ മേധാവി മാര്ട്ടിന് ബോബ്റോ പറഞ്ഞു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications