Latest Updates
-
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ? -
ബുധാദിത്യ യോഗം: ഇന്ന് ആകാശത്ത് അത്ഭുതം, കൈവെച്ചതെല്ലാം പൊന്നാക്കാൻ ഈ രാശിക്കാർക്ക് സുവർണ്ണാവസരം, അറിയേണ്ടതെല്ലാം -
2026 മെയ് 15-ലെ അപൂർവ്വ രാജയോഗം: ധനയോഗം തെളിയുന്ന ഈ 3 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
മെയ് 15 രാശിഫലം: ഇടവം, ചിങ്ങം രാശിക്കാർക്ക് ധനമഴ; കരിയറിൽ വൻ മാറ്റങ്ങളുമായി 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം!
നീതു ചന്ദ്രയും ടേക്ക്വോന്ഡോ ബ്ലാക് ബെല്‍റ്റും
ബോളിവുഡ് താരവും മോഡലുകമായ നീതു ചന്ദ്ര ടേക്ക് വോന്‍ഡോ ബ്ലാക്ബെല്‍റ്റ് നേടിയ ആദ്യ ബോളിവുഡ് താരമായത് വാര്‍ത്തയായിരുന്നു.
ടേക്ക്വോന്ഡോ ബ്ലാക് ബെല്‍റ്റ് നേടുന്ന ആദ്യ ബോളിവുഡ് താരമെന്ന ഖ്യാതിയും നീതുവിന് തന്നെയാണ്. നീതു അഭ്യസിക്കുന്ന ചിത്രങ്ങള്‍ കാണൂ.

നീതു ചന്ദ്ര
കൊറിയയിലാണ് ടേക്ക് വോന്‍ഡോ ആദ്യമായി ആരംഭിച്ചത്. കരാട്ടെയ്ക്കു സമാനമെങ്കിലും സ്വയരക്ഷയ്ക്കുള്ള അടവുകളാണ് ഇതില്‍ കൂടുതല്‍. സ്വയരക്ഷയ്ക്കു മാത്രമല്ല, ശരീരം ഫിറ്റാക്കി വയ്ക്കാനും സഹായിക്കുന്നു. ഈ തിരിച്ചറിവാണ് നീതുവിനെ ഇതില്‍ പരിശീലനം നേടാന്‍ പ്രേരിപ്പിച്ചത്.

നീതു ചന്ദ്ര
ടേക്ക് വോന്‍ഡോ കൊറിയയിലെ യുദ്ധകാലത്ത് സൈനികര്‍ക്ക് നല്‍കിയിരുന്ന ഒരു പരിശീലനം കൂടിയാണ്. സ്വയരക്ഷയ്ക്കു മാത്രമല്ല, ഇത് തനിക്ക് മെഡിറ്റേഷനുള്ള ഒരു മാര്‍ഗം കൂടിയാണെന്നും നീതു ചന്ദ്ര വെളിപ്പെടുത്തുന്നു. മനസിന് ശാന്തത നല്‍കാനുള്ള നല്ലൊരു മാര്‍ഗമാണ് ഇതെന്നും നീതു ചന്ദ്ര പറയുന്നു.

നീതു ചന്ദ്ര
ഒരു പരിശീലകന്റെ കീഴിലാണ് നീതു ചന്ദ്ര പരിശീലനം നേടിയത്. ബോംബെയില്‍ തന്നെയാണ് ഇവര്‍ ഇതിനായി പരിശീലനം നേടിയത്.ഇതുവരെ ലോകത്ത് 3 മില്യണ്‍ ആളുകള്‍ക്ക് ടേക്ക് വോന്ഡോയില് ബ്ലാക് ബെല്‍റ്റ് നേടിയിട്ടുണ്ട്. ഇതിനായി 300 മില്യന്‍ പരിശീലകരുണ്ടെന്നാണ് കണക്കുകള്‍.

നീതു ചന്ദ്ര
ടേക്ക് വോന്‍ഡോ ഏറോബിക്, എനറോബിക് രീതികള്‍ ഒരുമിച്ചു ചേര്‍ന്നുള്ള ഒരു രീതിയാണ്. ഇതിന്റെ ഈ ഗുണം തന്നെയാണ് ശരീരം ഭംഗിയാക്കി വയ്ക്കുമെന്ന നീതുവിന്റെ സാക്ഷ്യപ്പെടുത്തലിനു പുറകിലുള്ള കാര്യവും.

നീതു ചന്ദ്ര
സ്വയരക്ഷയ്ക്കു മാത്രമല്ല, ഫിറ്റായ ശരീരത്തിനും ശാന്തമായ മനസിലും ഇത് തന്നെ സഹായിച്ചുവെന്നും എല്ലാവരും അഭ്യസിച്ചിരിക്കേണ്ട ഒന്നാണ് ഇതെന്നുമാണ് നീതു ചന്ദ്രയുടെ സാക്ഷ്യപ്പെടുത്തല്‍.
റിലാക്സേഷന്, മെഡിറ്റേഷന്‍, ബ്രീത്തിംഗ് ടെക്നിക് എന്നിവ ടേക്ക് വോന്ഡോയില് ഉള്‍പ്പെടുന്നു. ഇതിന് പുറമെ കരാട്ടെയിലെയും ബോക്സിംഗിലേയും ചില രീതികളും ഇതിലുണ്ട്.



Click it and Unblock the Notifications