Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ബീജം കയ്യില്‍ കുത്തി വച്ച പുള്ളിക്കാരന്
ബീജം കയ്യില്‍ കുത്തി വച്ച പുള്ളിക്കാരന്
സ്വയംചികിത്സ, മുറിവൈദ്യം എല്ലാം അപകടമാണെന്നു നമുക്കറിയാം. കാരണം നമ്മുടെ ജീവനും ആരോഗ്യവും വച്ചുള്ള കളിയാണിത്. സ്വയം ചികിത്സ നടത്തി ജീവന് വരെ അപകടത്തിലായ പല കഥകളുമുണ്ട്.
ചിലപ്പോള്‍ പല ചികിത്സാ രീതികളും വളരെ വിചിത്രമാകും, നമുക്കു സ്വപ്നത്തില്‍ പോലും കരുതാനാകാത്ത വഴികള്‍ സ്വീകരിയ്ക്കുന്നവരുമുണ്ട്.
ഇത്തരത്തില്‍ ഒരു ചികിത്സാരീതിയെ കുറിച്ചറിയൂ, വിചിത്രമെന്നു തോന്നാവുന്ന സ്വയം ചികിത്സാരീതിയെന്നു പറയാം.

ഐറിഷ് യുവാവാണ്
33 കാരനായ ഐറിഷ് യുവാവാണ് കഥാനായകന്. ഡബ്ലിനിലെ ആശുപത്രിയില്‍ ഇദ്ദേഹം എത്തിയത് സഹിയ്ക്കാനാകാത്ത നടുവേദന കാരണമാണ്. എന്നാല്‍ ഇയാളുടെ കൈത്തണ്ടയില്‍ ഒരു ചുവന്ന പാടും തടിപ്പുമുള്ളത് ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചു.

ഇതേത്തുടര്‍ന്ന്
ഇതേത്തുടര്‍ന്ന് എക്സ്റേ എടുത്തപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. നടുവേദനയ്ക്കു പരിഹാരമായി ഇദ്ദേഹം സ്വയം ചികിത്സ നടത്തി വരികയായിരുന്നു. എന്താണെന്നല്ലേ, സ്വന്തം ബീജം കൈത്തണ്ടയില്‍ കുത്തി വയ്ക്കുക. ഒന്നും രണ്ടുമല്ല, കഴിഞ്ഞ 18 മാസങ്ങളായി ഇതേ രീതിയാണ് ഇദ്ദേഹം അവലംബിച്ചു വന്നിരുന്നതും. ഈ വ്യത്യസ്ത ചികിത്സാരീതിയ്ക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്തെന്നും വ്യക്തമല്ല.

അണുബാധ
ഇൗ ബീജങ്ങള്‍ ഇദ്ദേഹത്തിന്റെ സോഫ്ററ് കോശങ്ങളില്‍ കയറി അണുബാധയുണ്ടാക്കിയിരുന്നു. ഇതു കാരണം സെല്ലുലൈറ്റ് എന്ന അവസ്ഥയും ഇദ്ദേഹത്തിനു വന്നു. ചര്‍മത്തില്‍ അണുബാധയും ഇതു കാരണമുണ്ടായി.

ഇദ്ദേഹത്തെ ചികിത്സിയ്ക്കാന്‍
ഇദ്ദേഹത്തെ ചികിത്സിയ്ക്കാന്‍ ഇദ്ദേഹം സാവകാശം നല്‍കിയില്ല. ഡോക്ടര്‍മാര്‍ പ്രതിവിധി കണ്ടെത്തുവാനും ചികിത്സ തുടങ്ങുവാനും ഒരുങ്ങിയപ്പോഴേയ്ക്കും ഇദ്ദേഹം സ്ഥലം വിട്ടു.

മെഡിക്കല്‍ ചരിത്രത്തില്‍
ഐറിഷ് മെഡിക്കല്‍ ചരിത്രത്തില്‍ തന്നെ ഇത് ഇത്രയും കാലമുണ്ടായിട്ടില്ലാത്ത വ്യത്യസ്ത ചികിത്സാരീതിയാണെന്നു പറയപ്പെടുന്നു. വെറും ചികിത്സയല്ല, വിചിത്രം. ഇതിന് ഇദ്ദേഹത്തെ പ്രേരിപ്പിച്ച സംഗതി എന്താണെന്നത് ഇപ്പോഴും വ്യക്തമല്ല. ഇത് ഇദ്ദേഹം വെളിപ്പെടുത്തിയുമില്ല.



Click it and Unblock the Notifications