Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
മോശം സ്ത്രീകള്‍ ബ്രിട്ടീഷുകാരികള്-സര്‍വ്വേ

വിനോദസഞ്ചാരത്തിനെത്തുന്ന ബ്രിട്ടീഷ് സ്ത്രീകള്‍ വളരെ മോശമായി പെരുമാറുന്നവരും പുരുഷന്മാരെപ്പോലെ കുടിച്ച് ലക്കു കെടുന്നവരുമാണെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞത്.
ഒട്ടേറെ വിഷയങ്ങളിലായി ഒട്ടേറെ ചോദ്യങ്ങള്‍ സര്‍വ്വേയില്‍ ഉപയോഗിച്ചിരുന്നു. ഏറ്റവും വിരൂപികളായ സ്ത്രീകള്‍ എവിടുത്തുകാരാണെന്ന ചോദ്യത്തിന് ആഫ്രിക്ക, ജപ്പാന്, ആസ്ത്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ നല്കിയ ഉത്തരം ബ്രിട്ടീഷുകാരികള് എന്നാണ്.
22.4ശതമാനം പേരും ബ്രിട്ടീഷുകാരികള് മോശം സ്ത്രീകളാണെന്ന് പറഞ്ഞപ്പോള്‍ 16.7ശതമാനം പേര് പറഞ്ഞത് അമേരിക്കയിലെ സ്ത്രീകളാണ് മോശക്കാരെന്നാണ്. മാത്രമല്ല ബ്രിട്ടീഷുകാരികള് വണ്ണം കൂടുതലുള്ളവരാണെന്നും എല്ലാം പുറത്തുകാണിക്കാന്‍ മടിയില്ലാത്തവരാണെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ടൂറിസം രംഗത്തെ പ്രമുഖ വ്യവസായിയായ യ ഗെരെ ഹെവിറ്റാണ് ലോകത്താകമാനമുള്ള പ്രമുഖ വിനോദസഞ്ചാകകേന്ദ്രങ്ങളില് നിന്നുള്ളവരെ ഉള്‍പ്പെടുത്തി സര്‍വ്വേ നടത്തിയത്.
ബ്രിട്ടീഷ് സ്ത്രീകളെക്കുറിച്ച് സര്‍വ്വേയില്‍ രൂപപ്പെട്ട അഭിപ്രായത്തില്‍ തനിയ്ക്ക് അത്ഭുതമില്ലെന്നും അവര്‍ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഗെരെ പറഞ്ഞു.



Click it and Unblock the Notifications
