Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
മരണത്തിലൊതുങ്ങാത്ത രുചിഭേദങ്ങള്‍...2
പലപ്പോഴും ജീവിതത്തിന്റെ സംഘര്‍ഷവേളകളില്‍ സംഗീതം അവര്‍ക്ക് സാന്ത്വനമായി. കോട്ടയത്തെ തങ്ങളുടെ വസതിയായ രൂപ്കലയില് പ്രഭാതങ്ങളില്‍ എപ്പോഴും സംഗീത പരിശീലനം പതിവായിരുന്നു. 20 കുട്ടികളെയെങ്കിലും ഒരു ഭാഗവതരുടെ സഹായത്തോടെ ഇവിടെ സംഗീതം പഠിപ്പിച്ചിരുന്നു. വൈകുന്നേരങ്ങളില്‍ മിസിസ്സ് കെ.എം. മാത്യു തന്നെ കുട്ടികളെ വയലിന് പഠിപ്പിച്ചു. വായ്പാട്ടിലായിരുന്നു ഏറെ കമ്പമെങ്കിലും ഒരു ശസ്ത്രക്രിയയെ തുടര്‍ന്ന് ശബ്ദം ദുര്‍ബലമായി. പാടാന്‍ കഴിയാത്തത് ഒരു വലിയ ദു:ഖമായി അവസാനനാളുകളില്‍ അവര്‍ കൊണ്ടുനടന്നു.
സാമൂഹ്യസേവനത്തിനും ജീവിതത്തില്‍ വലിയൊരളവ് മാറ്റിവച്ച മിസിസ്സ് കെ.എം. മാത്യു ലളിത ജീവിതത്തിന് ഉടമയായിരുന്നു. ഇടത്തരം സാരി, കയ്യില്‍ നാലോ അഞ്ചോ പ്ലാസ്റിക് വളകളും കഴുത്തില്‍ ചെറിയ സ്വര്‍ണ്ണമാലയും.
മക്കള്‍: മലയാളമനോരമ എഡിറ്റര്‍ മാമ്മന്‍മാത്യു, മാനേജിംഗ് എഡിറ്റര്‍ ഫിലിപ്പ് മാത്യു, എക്സിക്യൂട്ടീവ് എഡിറ്റര്‍ ജേക്കബ് മാത്യു തങ്കം.
മരുമക്കള്‍: കോട്ടയം കൊല്ലാപറമ്പില്‍ പരേതനായ ജോസഫ് ഈപ്പന്റെ മകള്‍ പ്രേമ മാമ്മന്‍ മാത്യു, കോട്ടയം ഉപ്പൂട്ടില്‍ പരേതനായ സി. കുര്യന്റെ മകള്‍ ബീന ഫിലിപ്പ് മാത്യു, കോഴിക്കോട് മണമേല്‍ പരേതനായ എം.സി. പോത്തന്റെയും മകള്‍ അമ്മു ജേക്കബ് മാത്യു, കൊല്ലം ചാലക്കുഴിയില്‍ പരേതനായ സി.എം. പൗലോസിന്റെ മകനും കൊച്ചിന് കംപ്യൂട്ടര്‍ സിസ്റംസിന്റെ മാനേജിംഗ് ഡയറക്ടറുമായ സി.പി. മാമ്മന്‍ (ജയന്).



Click it and Unblock the Notifications