മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....

മരണശേഷം എന്തു സംഭവിയ്ക്കുന്നുവെന്നതിനെക്കുറിച്ചു കഥകളും കേട്ടുകേള്‍വികളും മാത്രമാണുള്ളത്. അതല്ലാതെ മരിച്ചു തിരിച്ചു വന്നയാള്‍ സാക്ഷ്യപ്പെടുത്താനില്ല.

എന്നാല്‍ മരിച്ച ശേഷവും ആത്മാവുണ്ടെന്നും യമലോകത്തേയ്ക്കുള്ള യാത്രയില്‍ എന്തൊക്കെ സംഭവിയ്ക്കുമെന്നു ഗരുഡപുരാണത്തില്‍ പറയുന്നു. വാസ്തവമെങ്കിലും അല്ലെങ്കിലും ഇവയെന്തെല്ലാമെന്നു നോക്കൂ,

മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....

മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....

മരിക്കാന്‍ പോകുന്നയാള്‍ക്ക് ദിവ്യദൃഷ്ടി ലഭിയ്ക്കും. ലോകത്തെ എല്ലാ കാര്യങ്ങളും മനസിലാക്കാന്‍ സാധിയ്ക്കും. എന്നാല്‍ സംസാരിയ്ക്കാനോ ആശയവിനിമയം ചെയ്യാനോ സാധിയ്ക്കില്ല. കാരണം എല്ലാ സെന്‍സുകളും നശിയ്ക്കുന്നതു കൊണ്ടുതന്നെ.

മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....

മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....

യമരാജനയച്ച യമദൂതന്മാരെ മരിക്കാന്‍ സമയം കാണാന്‍ കഴിയും. യമദൂതരാണ് മരിച്ചയാളെ യമലോകത്തേയ്ക്കു കൂട്ടിക്കൊണ്ടു പോകുന്നത്.

മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....

മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....

മരിച്ചയാളുടെ ആത്മാവിനെ ഉടന്‍ പിടികൂടി യമദൂതന്മാര്‍ യമലോകത്തേയ്ക്കു കൊണ്ടുപോകുന്നു.

മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....

മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....

47 ദിവസം നീണ്ടു നില്‍ക്കുന്ന ഈ യാത്രയില്‍ ആത്മാവിന് വിശ്രമം ലഭിയ്ക്കില്ല, ക്ഷീണിച്ചാല്‍ പോലും.

മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....

മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....

യമലോകത്തെ കഥകള്‍ പറഞ്ഞും അനുസരണയില്ലാത്ത ആത്മാക്കളെ മര്‍ദിച്ചുമാണ് യമലോകത്തേയ്ക്കു കൊണ്ടപോവുക.

മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....

മരിച്ചു യമലോകത്തേയ്ക്കുള്ള യാത്രയില്‍.....

യമലോകത്തെത്തുന്ന ആത്മാക്കളെ യമരാജന്‍ ഒരു നിമിഷം തിരിച്ച് സ്വന്തം വീട്ടിലേയ്ക്കു വിടും. മരണശേഷമുളള ക്രിയകള്‍ വീട്ടുകാര്‍ ശരിയായി നടത്തിയാല്‍ യമലോകത്തേയ്ക്ക് ആത്മാവ് തിരിച്ചു വരും. മോക്ഷം ലഭിയ്ക്കുമെന്നര്‍ത്ഥം. അല്ലെങ്കില്‍ ആത്മാവ് ഗതിയില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുമത്രെ.

Story first published: Friday, June 3, 2016, 12:54 [IST]
X
Desktop Bottom Promotion