Latest Updates
-
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ സ്കിൻ കെയർ വിദ്യകൾ മറക്കരുത് -
ഉഷ്ണതരംഗം കടുക്കുന്നു; ഈ പാനീയങ്ങൾ കൈയിലുണ്ടെങ്കിൽ വേനൽച്ചൂടിനെ പേടിക്കണ്ട! -
ഉഷ്ണതരംഗം കടുക്കുന്നു; ജിമ്മിൽ പോകുന്നവർ ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയണം, ഈ ചൂടിൽ ജീവൻ രക്ഷിക്കാൻ ചില വഴികൾ -
പാക്കറ്റ് ഭക്ഷണങ്ങളിലെ കലോറി കണക്കുകൾ വെറും തട്ടിപ്പോ? നിങ്ങളുടെ ഡയറ്റ് പ്ലാൻ പാളുന്നത് ഇങ്ങനെയാണ് -
GLP-1 ഇഞ്ചക്ഷൻ ആണോ സെലിബ്രിറ്റികളുടെ വണ്ണം കുറയ്ക്കലിന് പിന്നിൽ? ആരാധകരുടെ സംശയം ശരിയോ? -
ബുധൻ മേടം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
മോഹിനി ഏകാദശി: പതിറ്റാണ്ടുകൾക്ക് ശേഷമെത്തുന്ന അപൂർവ്വ രാജയോഗം നിങ്ങളുടെ ജീവിതം മാറ്റുമോ? -
ഏപ്രിൽ 27 രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ഏപ്രിൽ 27 ഗ്രഹനില: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ നക്ഷത്രക്കാർക്ക് രാജയോഗം തെളിയുന്ന ദിനം
രാത്രിജോലി സ്തനാര്‍ബുദം വരുത്തും

2005നും 2008നും ഇടയിലായി 3000 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇവരില്‍ രാത്രി ജോലി ചെയ്തവര്‍ക്ക് രാവിലെ ജോലി ചെയ്തവരേക്കാള്‍ കൂടുതലായി സ്തനാര്‍ബുദം പിടിപെട്ടതായി തെളിഞ്ഞു. ഇവരില്‍ തന്നെ നാലു വര്‍ഷത്തിലേറെ അടുപ്പിച്ച് രാത്രി ചെയ്തവര്‍ക്കാണ് രോഗസാധ്യത കൂടുതലായി കണ്ടത്.
ആദ്യഗര്ഭവും രാത്രി ഷിഫ്റ്റും സ്തനാര്‍ബുദവുമായി ബന്ധമുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞു. ആദ്യ ഗര്‍ഭധാരണത്തിന് തൊട്ടു മുന്പാടിയ അടുപ്പിച്ച് രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്തവര്‍ക്കും അര്‍ബുദ സാധ്യത ഏറെയാണെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍. ഇതിന് മാമറി സെല്ലുകളുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വികസിത രാജ്യങ്ങളില്‍ വര്‍ഷത്തില്‍ ഒരു ലക്ഷത്തില്‍ 100 സ്ത്രീകള്‍ക്കു വീതം സ്തനാര്‍ബുദം വരുന്നുണ്ടെന്നാണ് കണക്കുകള്‍. എല്ലാ വര്‍ഷവും ലോകത്തെമ്പാടുമായി 1.3 മില്യന്‍ പുതിയ സ്തനാര്‍ബുദ രോഗികളുണ്ടെന്നാണ് കണക്കുകള്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications