Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
വന്ധ്യത ചികിത്സ സൂക്ഷിച്ച് മതി

അണ്ഡവും ബീജവും ക്രിത്രിമമായി ലബോറട്ടറിയില്‍ വച്ച് യോജിപ്പിച്ച് സൃഷ്ടിക്കുന്ന ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന മര്ഗമാണിത്. ലോകമൊട്ടുക്കും വന്ധ്യതയുള്ളവര് വ്യാപകമായി ഉപയോഗിച്ച് വരുന്ന ചികിത്സാരീതിയാണിത്.
എന്നാല്‍ ഇതിനെക്കുറിച്ച് അത്ര തൃപ്തികരമല്ലാത്ത ഒരു പഠനറിപ്പോര്‍ട്ടാണ് ബ്രിട്ടനില്‍ നിന്നും വന്നിരിക്കുന്നത്. ഐവിഎഫ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ ജനിയ്ക്കുന്ന കുട്ടിയില്‍ ജനിതക തകരാറുകള്ക്കിടയാക്കുമെന്നും അതുമൂലം ഡൗണ്‍ സിന്‍ഡ്രോം പോലുള്ള വൈകല്യങ്ങള്‍ ഉണ്ടായേയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു.
ബ്രിട്ടനിലെ 34 ദമ്പതികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. ലണ്ടന്‍ ബ്രിഡ്ജ് ഫെര്‍ട്ടിലിറ്റി, ഗൈനക്കോളജി ആന്റ് ജെനറ്റിക്സ് സെന്ററിലെ ഗവേഷകനായ പ്രൊഫസര്‍ അലന് ഹാന്ഡിസൈഡിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. ഈ സാഹചര്യത്തില്‍ ഐവിഎഫ് ചികിത്സ നടത്തുന്ന ഡോക്ടര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
