Latest Updates
-
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ!
സ്ത്രീകള്‍ തുണി കൊണ്ടു തല മറയ്ക്കുന്നതിനു പുറകില്‍
സ്ത്രീകള്‍ തലയും മുഖവും മറയ്ക്കുന്നത് സാധാരണ മുസ്ലീം സമുദായത്തിലെ ഒരു ആചാരമാണ്. നോര്‍ത്ത് ഇന്ത്യയിലും സാരിത്തലപ്പു കൊണ്ടും ഷാള്‍ കൊണ്ടുമെല്ലാം തല മറയ്ക്കുന്ന, തലയിലൂടെ ഇവയിടുന്ന ഹിന്ദു സ്ത്രീകളെ കാണാം. പ്രത്യേകിച്ച് വിവാഹച്ചടങ്ങുകള്‍ക്ക്.
ഇത്തരം ആചാരത്തിനു പുറകിലെ കാരണമെന്തെന്നറിയണോ,
തന്റെ ഭര്‍ത്താവല്ലാത്ത പുരുഷനില്‍ നിന്നും തങ്ങളെ സംരക്ഷിയ്ക്കുകയെന്ന ഉദ്ദേശ്യമാണ് ഇതിനു പുറകിലെ അടിസ്ഥാന തത്വം. പഴയ കാലത്തുള്ള ആചാരമല്ല ഇത്. സൗത്ത് ഇന്ത്യന്‍ സ്ത്രീകള്‍ മിക്കവാറും ഈ ആചാരം പിന്തുടരാറുമില്ല.

ഇതിന് ചരിത്രകഥയിലെ ഒരു ആഖ്യാനം കൂടിയുണ്ട്. മുസ്ലീം ഭരണകാലത്താണ് ഈ ആചാരം നിലവില്‍ വന്നത്. ഇതിന് ബലം നല്കുന്ന ഒരു കഥയുമുണ്ട്.
മുഗള്‍ സുല്‍ത്താനായിരുന്ന അല്‍ ഉദ് ദിന് ഖില്‍ജി ചിറ്റൂര്‍ റാണിയായിരുന്ന റാണി പദ്മിനിയുടെ സൗന്ദര്യത്തില്‍ മയങ്ങി ചിറ്റൂര്‍ ആക്രമിച്ചു. റാണി പദ്മിനിയെ നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. സുല്‍ത്താന്‍ കീഴടങ്ങാതിരിയ്ക്കാന് റാണി ആത്മാഹുതി ചെയ്യുകയായിരുന്നു. ഇതിനു ശേഷം പുരുഷന്മാരില് നിന്നും തങ്ങളെ രക്ഷിയ്ക്കാന്‍ സ്ത്രീകള്‍ കണ്ടെത്തിയ വഴിയായിരുന്നു തലയിലൂടെ തുണി കൊണ്ടു മൂടി രക്ഷപ്പെടുന്നത്.
ഇത് പിന്നീട് നോര്‍ത്തിന്ത്യയില്‍ ഒരു ആചാരമായി മാറുകയായിരുന്നു. പ്രാര്‍ത്ഥിയ്ക്കുന്ന സമയത്തും മുതിര്‍ന്നവരെ കാണുമ്പോഴുമെല്ലാം ബഹുമാന സൂചകമായി ഇതു മാറി.
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications