Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
സ്ത്രീകള്‍ തുണി കൊണ്ടു തല മറയ്ക്കുന്നതിനു പുറകില്‍
സ്ത്രീകള്‍ തലയും മുഖവും മറയ്ക്കുന്നത് സാധാരണ മുസ്ലീം സമുദായത്തിലെ ഒരു ആചാരമാണ്. നോര്‍ത്ത് ഇന്ത്യയിലും സാരിത്തലപ്പു കൊണ്ടും ഷാള്‍ കൊണ്ടുമെല്ലാം തല മറയ്ക്കുന്ന, തലയിലൂടെ ഇവയിടുന്ന ഹിന്ദു സ്ത്രീകളെ കാണാം. പ്രത്യേകിച്ച് വിവാഹച്ചടങ്ങുകള്‍ക്ക്.
ഇത്തരം ആചാരത്തിനു പുറകിലെ കാരണമെന്തെന്നറിയണോ,
തന്റെ ഭര്‍ത്താവല്ലാത്ത പുരുഷനില്‍ നിന്നും തങ്ങളെ സംരക്ഷിയ്ക്കുകയെന്ന ഉദ്ദേശ്യമാണ് ഇതിനു പുറകിലെ അടിസ്ഥാന തത്വം. പഴയ കാലത്തുള്ള ആചാരമല്ല ഇത്. സൗത്ത് ഇന്ത്യന്‍ സ്ത്രീകള്‍ മിക്കവാറും ഈ ആചാരം പിന്തുടരാറുമില്ല.

ഇതിന് ചരിത്രകഥയിലെ ഒരു ആഖ്യാനം കൂടിയുണ്ട്. മുസ്ലീം ഭരണകാലത്താണ് ഈ ആചാരം നിലവില്‍ വന്നത്. ഇതിന് ബലം നല്കുന്ന ഒരു കഥയുമുണ്ട്.
മുഗള്‍ സുല്‍ത്താനായിരുന്ന അല്‍ ഉദ് ദിന് ഖില്‍ജി ചിറ്റൂര്‍ റാണിയായിരുന്ന റാണി പദ്മിനിയുടെ സൗന്ദര്യത്തില്‍ മയങ്ങി ചിറ്റൂര്‍ ആക്രമിച്ചു. റാണി പദ്മിനിയെ നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. സുല്‍ത്താന്‍ കീഴടങ്ങാതിരിയ്ക്കാന് റാണി ആത്മാഹുതി ചെയ്യുകയായിരുന്നു. ഇതിനു ശേഷം പുരുഷന്മാരില് നിന്നും തങ്ങളെ രക്ഷിയ്ക്കാന്‍ സ്ത്രീകള്‍ കണ്ടെത്തിയ വഴിയായിരുന്നു തലയിലൂടെ തുണി കൊണ്ടു മൂടി രക്ഷപ്പെടുന്നത്.
ഇത് പിന്നീട് നോര്‍ത്തിന്ത്യയില്‍ ഒരു ആചാരമായി മാറുകയായിരുന്നു. പ്രാര്‍ത്ഥിയ്ക്കുന്ന സമയത്തും മുതിര്‍ന്നവരെ കാണുമ്പോഴുമെല്ലാം ബഹുമാന സൂചകമായി ഇതു മാറി.
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications