Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
പ്രകൃതിയുടെ സൗന്ദര്യം

ഒരിക്കല്‍ ക്ഷേത്രത്തിലേയ്ക്ക് അതിഥികള്‍ വരുമെന്നറിഞ്ഞ് പുരോഹിതന് പൂന്തോട്ടം പരമാവധി ഭംഗിക്കാനായി ശ്രമിക്കുകയായിരുന്നു. ഇതിനായി അദ്ദേഹം ചെടികളെല്ലാം വെട്ടി ക്രമപ്പെടുത്തുകയും, വീണുകിടക്കുന്ന തൂത്തുകളയുകയും ചെയ്തു. മറ്റേ ക്ഷേത്രത്തിലെ വൃദ്ധനായ ഗുരു ഇതെല്ലാം മതിലിനടുത്തു നിന്നും നിരീക്ഷിക്കുന്നുണ്ടായിരുന്നു.
പൂന്തോട്ടം ഒരുക്കിക്കഴിഞ്ഞപ്പോള്‍ പുരോഹിതന് മതിലിനരികില്‍ നില്‍ക്കുകയായിരുന്ന ഗുരുവിനോടായി 'ഇപ്പോള്‍ തോട്ടം മനോഹരമായില്ലേ' എന്നു ചോദിച്ചു.
ഇപ്പോള്‍ വൃദ്ധനായ ഗുരു - 'അതേ മനോഹരമായിരിക്കുന്നു, പക്ഷേ അവിടെ എന്തോ ഒന്നിന്റെ കുറവുണ്ട്, മതിലിനപ്പുറത്തെത്താന് എന്നെ സഹായിയ്ക്കൂ ഞാനാ കുറവ് പരിഹരിച്ചുതരാം'.
ഇതുകേട്ട പുരോഹിതന് വളരെ പണിപ്പെട്ട് മതിലിന് മുകളിലൂടെ ഗുരുവിനെ പൊക്കിയെന്നവണ്ണം പൂന്തോട്ടത്തിലേയ്ക്ക് എത്തിച്ചു. പൂന്തോട്ടത്തിലെത്തിയ ഗുരു അതിന് നടുക്കായി നില്ക്കുന്ന മരത്തിനടുത്തേയ്ക്ക് നടന്നു. എന്നിട്ട് അതിന്റെ ഒരു ശിഖരത്തില്‍ പിടിച്ച് കുലുക്കി. അതോടെ പഴുത്തുനില്ക്കുകയായിരുന്ന ഇലകള്‍ മുഴുവനും പൂന്തോട്ടത്തില്‍ കൊഴിഞ്ഞു. ഇതുകഴിഞ്ഞ് ഗുരു പറഞ്ഞു 'ഇനി നിങ്ങള്‍ക്ക് എന്നെ തിരികെ മതിലിനപ്പുറത്തേയ്ക്ക് വെയ്ക്കാം'.



Click it and Unblock the Notifications











