Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഡൽഹിയിൽ റെക്കോർഡ് ചൂട്: വിയർപ്പും ചർമ്മപ്രശ്നങ്ങളും ഒഴിവാക്കാൻ യാത്രക്കാർ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം!
സ്തനാര്‍ബുദം കണ്ടത്താന്‍ മുടി പരിശോധന

സ്തനാര്‍ബുദം കണ്ടെത്താന്‍ സാധാരണയായി മാമോഗ്രഫിയെയാണ് ആശ്രയിക്കാറ്. എന്നാല്‍ മുടി പരിശോധനയിലൂടെ സ്തനാര്‍ബുദം കണ്ടെത്താനാവുമത്രെ. ആസ്ത്രേലിയയിലെ എസ്ബിസി റിസര്‍ച്ച് എന്ന കമ്പനിയാണ് മാമോഗ്രഫിക്കു പകരമുള്ള ഈ മാര്‍ഗം കണ്ടെത്തിയിരിക്കുന്നത്.
സ്തനാര്‍ബുദമുള്ള സ്ത്രീകളുടെ മുടിയുടെ കോശഘടന വ്യത്യസ്തമായിരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പരീക്ഷണം. സ്തനാര്‍ബുദ ബാധയുടെ 70 ശതമാനം സ്ത്രീകളുടെ മുടിയിലും വ്യത്യസ്തമായ റിംഗ് ആകൃതിയിലുള്ള കോശം കണ്ടെത്തിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ ബാധയില്ലാത്ത സ്ത്രീകളുടെ മുടിയില്‍ ഇല്ല. സിങ്കോര്ട്രന് എന്ന എക്സ്റെ ഉപയോഗിച്ചാണ് മുടിയിടെ കോശങ്ങളെ തിരിച്ചറിയുന്നത്.
മാമോഗ്രഫി സാധാരണയായി 50 കഴിഞ്ഞ സ്ത്രീകള്‍ക്കാണ് കൂടുതല്‍ നിര്‍ദേശിക്കാറ്. എന്നാല്‍ മുടി പരിശോധനക്ക് ഇത്തരം നിബന്ധനകളില്ലെന്നതും കാര്യങ്ങള്‍ എളുപ്പമാക്കുന്നു.
ക്യാന്‍സര്‍ സാധ്യത നേരത്തെ തിരിച്ചറിഞ്ഞ് പ്രതിവിധികള്‍ സ്വീകരിക്കാനും ഇത്തരം പരിശോധന സഹായിക്കുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications