Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
പന്നിപ്പനി മാരകമാക്കുന്നത് ഐഎല്‍ 17

ഇന്ര്ല്യൂക്കിന് 17(ഐഎല്‍ 17) എന്ന തന്മാത്രയാണ് പന്നിപ്പനി ബാധിച്ചവരില്‍ രോഗതീവ്രത കൂട്ടി മരണത്തിന് ഇടയാക്കുന്നത്.
കാനഡിയിലെയും സ്പെയിനിലെയും ശാസ്ത്രജ്ഞന്മാര് സംയുക്തമായി നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പന്നിപ്പനി പിടിപെട്ട് മരിച്ചവരില്‍ ഐഎല്‍ 17 തന്മാത്രയുടെ അളവ് കൂടുതലായിരുന്നുവെന്നാണ് കണ്ടെത്തല്‍. പന്നിപ്പനി ബാധിച്ചവരില്‍ ഐഎല്‍ 17ന്റെ പ്രവര്‍ത്തനം മൂലം ന്യൂമോണിയ ബാധയുണ്ടാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമാണ് ചെയ്യുന്നതെന്ന് പഠനത്തില്‍ നിന്നും കണ്ടെത്തി.
പനിബാധിച്ച് ചികിത്സയില്‍ കഴിയുന്നവരിലും രോഗം ഭേദമായവരിലും പഠനം നടത്തിയിരുന്നു. ചില സാഹചര്യങ്ങളില്‍ തന്മാത്ര നിയന്ത്രണ വിധേയമാകുന്നുവെന്നും രോഗികള്‍ രക്ഷപ്പെടുമെന്നും ഗവേഷകര്‍ പറയുന്നു.
രോഗങ്ങളോട് പൊരുതുന്ന ശ്വേതരക്താണുക്കളെ നിയന്ത്രിക്കുന്നവയാണ് ശരീരം ഉല്പാദിപ്പിക്കുന്ന ഇന്റര്‍ല്യൂക്കിന്‍ 17 തന്മാത്ര.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications