Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
സോഷ്യന്‍ നെറ്റ് വര്‍ക്കുകള്‍ ഹാനികരം

ഇത്തരം സോഷ്യല്‍ നെറ്റ് വര്ക്കിങ്ങുകള് വഴി മനുഷ്യരുടെ നേരിട്ടുള്ള ബന്ധങ്ങള്‍ ഇല്ലാതാവുകയും. ഇതുവഴി വ്യക്തികളുടെ രോഗപ്രതിരോധശേഷി കുറയുന്നുവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ബ്രിട്ടനിലെ ഒരു ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ജേണലിലാണ് ഡോക്ടര്‍ സിഗ്മാന്‍ നെറ്റ്സൗഹൃദങ്ങള് കൊണ്ടാടുന്നവര്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുന്നത്. ഈ വഴികളിലൂടെ സൗഹൃദം കൂടുമെന്നത് എപ്പോഴും ഇതില്‍ത്തന്നെ നിലനില്ക്കാന് വ്യക്തികളെ പ്രേരിപ്പിക്കുന്നു.
മനുഷ്യര്‍ തമ്മില്‍ നേരിട്ടുള്ള ഇടപെടല്‍ ഇല്ലാതാകുമ്പോള്‍ ജീനുകള്‍, ഹോര്‍മോണ്‍, രക്തധമനികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും ഒപ്പം മാനസികമായ പ്രശ്നങ്ങളും ഉണ്ടാകുന്നു. അതുവഴി ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ വന്നുചേരും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാന്‍സര്‍, പക്ഷാഘാതം, ഹദ്രോഗങ്ങള്, ഓര്‍മ്മക്കുറവ് എന്നിവ വരാനുള്ള സാധ്യത ഇത്തരക്കാര്‍ക്ക് കൂടുതലാണെന്ന് സിഗ്മാന്‍ പറയുന്നു.
ഇത്തരം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ മനുഷ്യനെ ഒറ്റപ്പെടുത്തുന്നുവെന്നും യുവതലമുറയില്‍ ഏറിയ പങ്കും ഇത്തരം സൈറ്റുകള്‍ നിരന്തരം ഉപയോഗിക്കുന്നവരാണെന്നും അദ്ദേഹം പറയുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് നമ്മുടെ ജീവിതത്തെ ആഡംബരമാക്കിത്തീര്ക്കുകയും സൗഹൃദങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ ബന്ധങ്ങളെ വളര്‍ത്തുന്നില്ല. കുറയ്ക്കുകയാണ് ചെയ്യുന്നത്- അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇലക്ട്രോണിക് ഉപകരണങ്ങല്‍ സര്‍വ്വസാധാരണമായ 1987ഓടുകൂടിയാണ് ജനങ്ങള്‍ തമ്മിലുള്ള പരസ്പരസഹകരണം കുറഞ്ഞതെന്ന് ബ്രിട്ടനിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ മനുഷ്യന്റെ വളര്‍ച്ചയ്ക്കാണ് ഉപയോഗിക്കേണ്ടത് മറിച്ചാവരുത്- സിഗ്മാന്‍ ഓര്‍മ്മിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications