Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റില്ല

ട്രസ്റ്റ്ലോയുടെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് സ്ത്രീകള്‍ക്ക് ഏറ്റവും നല്ല ജീവിത സാഹചര്യങ്ങള്‍ ഉള്ളത് കാനഡയില്‍ ആണ്. ലിംഗ സമത്വത്തിന് നയങ്ങള്‍ രൂപീകരിക്കുക, സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ ചെറുക്കുക, ആരോഗ്യപദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളില്‍ കാനഡയാണ് ജി20 രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് എന്നാണ് ട്രസ്റ്റ്ലോ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്.
ജര്‍മ്മനി, ബ്രിട്ടന്, ആസ്ത്രേലിയ, ഫ്രാന്‍സ് എന്നിവയാണ് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും യോജിച്ച രാജ്യങ്ങളില്‍ കാനഡയുടെ പിന്നിലായി ആദ്യ അഞ്ചു സ്ഥാനങ്ങള്‍ നേടിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അമേരിക്കയ്ക്ക് ആറാം സ്ഥാനവും, ജപ്പാന് ഏഴാം സ്ഥാനവും ആണ് ലഭിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കുന്നതില്‍ ഇന്ത്യയുടേതിനേക്കാള്‍ ഒരു സ്ഥാനം മുന്നിലാണ് സൗദി അറേബ്യ. ഇന്ത്യയില്‍ സ്ത്രീകള്‍ വില്പന ചരക്കാണ്, പത്ത് വയസ്സാകുന്നതിന് മുമ്പുതന്നെ പലരുടെയും വിവാഹം കഴിയുന്നുണ്ട്, സ്ത്രീകളെ അടിമകളായി ജോലി ചെയ്യിപ്പിക്കുന്നു എന്നിങ്ങനെയാണ് ഈ പഠനത്തിന്റെ ഭാഗവും, വോട്ടെടുപ്പില്‍ പങ്കെടുക്കുകയും ചെയ്ത പത്രപ്രവര്ത്തകന് നിക്കോളാസ് ക്രിസ്റ്റോഫ് അഭിപ്രായപ്പെട്ടിരിക്കുന്നത്.



Click it and Unblock the Notifications