Just In
- 1 hr ago 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- 2 hrs ago കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- 2 hrs ago വായുവേഗത്തില്‍ പ്രസാദിക്കും പവനപുത്രന്, ആഗ്രഹസാഫല്യം നല്‍കും ഹനുമാന് ജയന്തി ആരാധന
- 3 hrs ago മീനത്തില്‍ ബുധന്റെ ഉദയം; ജീവിതം മാറുന്ന കാലം, മേടം-മീനം ഫലങ്ങള്‍
Don't Miss
- Movies നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി
- News 400 കിലോ തനി തങ്കവും 15 കോടിയും: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവർച്ച, ഇന്ത്യക്കാരും പിടിയിലായി
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
- Automobiles ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
ജോലിയില്‍ വിമിര്ശിക്കപ്പെടുന്നുവോ
ഇത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ ആദ്യം വേണ്ടത് ആത്മവിശ്വാസം കൈവിട്ടു കളയാതിരിക്കുക എന്നതാണ്. വിമര്ശനങ്ങലില് നിന്നും കരുത്തുള്‍ക്കൊണ്ട് മുന്നോടു പോകാന്‍ പഠിക്കുക.
നല്ല രീതിയില്‍ വിമര്‍ശനങ്ങള്‍ എടുക്കുക. വിമര്‍ശനങ്ങള്‍ക്കു പുറകിലുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ശരിയായ രീതിയിലുള്ള വിമര്‍ശനമാണെങ്കില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുക. വിമര്‍ശനങ്ങള്‍ നല്ല രീതിയില്‍ എടുക്കുന്നത് ജോലിയില്‍ ഭാവിയില്‍ കൂടുതല്‍ മികവ് കാണിക്കുവാന്‍ സഹായിക്കും.
വിമര്‍ശനങ്ങള്‍ വെല്ലുവിളിയായി സ്വീകരിക്കാം. വിമര്‍ശിച്ച ബോസിനെക്കൊണ്ടുതന്നെ അഭിനന്ദിപ്പിക്കുമെന്ന തീരുമാനമെടുത്ത് ജോലി ചെയ്തു നോക്കൂ.
വ്യക്തിപരമായ എന്തെങ്കിലും ശത്രുത കൊണ്ടാണ് ഇത്തരം വിമര്‍ശനമെങ്കില്‍ ഇത് ചിരിച്ചു തള്ളുന്നതാണ് നല്ലത്. ദേഷ്യപ്പെടുകയോ ബോസിനോട് തട്ടിക്കയറുകയോ ചെയ്യാതെ ശാന്തമായി പുഞ്ചിരിക്കാന്‍ ശീലിച്ചു നോക്കൂ. വലിയ പ്രയോജനമായിരിക്കും ഇത് തരുന്നത്.
എന്തെങ്കിലും തെറ്റിദ്ധാരണ കൊണ്ടു ബോസ് ദേഷ്യപ്പെടുകയാണെങ്കില്‍ സന്ദര്‍ഭം നോക്കി പെരുമാറുക. വല്ലാത്ത മുന്‍ശുണ്ഠിയും അക്ഷമനുമാണ് ബോസെങ്കില്‍ അപ്പോള്‍ വിശദീകരണം കൊടുക്കാതെ അദ്ദേഹം ശാന്തമായി ഇരിക്കുന്ന സമയത്ത് കാര്യങ്ങള്‍ പറയുക.