Latest Updates
-
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ
ക്രിസ്മസിന് ഗര്‍ഭനിരോധന ഗുളിക ഫ്രീ!

എന്തായാലും പുതിയ പ്രണയത്തിനും ഡേറ്റിങിനുമൊക്കെയായി തീരുമാനമെടുത്തിരിക്കുന്ന സ്ത്രീകള്‍ക്ക് സഹായഹസ്തവുമായി എത്തുകയാണ് ബ്രട്ടനിലെ പ്രഗ്നന്‍സി അ്ഡൈ്വസറി സര്‍വീസ്. സ്ത്രീകളുടെ അവസ്ഥ സുരക്ഷിതമാക്കാനായി ഏജന്‍സി സ്ത്രീകള്‍ക്ക് സൗജന്യമായി ഗര്‍ഭനിരോധന ഗുളിക വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.
വെക്കേഷന് കാലത്ത് സ്ത്രീകള്‍ക്ക് ഗര്ഭനിരോധനഉപാധികള് വാങ്ങാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും, അസമയത്തെ ഗര്ഭധാരണമൊഴിക്കാനുമൊക്കെ ലക്ഷ്യമിട്ടാണ് ഗുളിക വിതരണം. ലൈംഗികബന്ധത്തിലേര്‍പ്പെട്ടശേഷം പിറ്റേന്ന് കാലത്ത് കഴിയ്ക്കാനുള്ള ഗുളികയാണിത്.
എന്നാല്‍ ഈ നീക്കത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. തീര്‍ത്തും അസംബന്ധമെന്നാണ് ചിലര്‍ ഈ തീരുമാനത്തെ വിശേഷിപ്പിക്കുന്നത്. ഉത്സവകാലത്ത് തെറ്റായ പ്രവൃത്തികളിലേയ്ക്ക് പോകാന്‍ സ്ത്രീകള്‍ക്ക് ഇത് പ്രേരണയാകുമെന്നും ചിലര്‍ പറയുന്നു.
എന്നാല്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറയുന്നത് മറിച്ചാണ്, പ്ലാന്‍ ചെയ്യാത്ത ഗര്‍ഭധാരണങ്ങളും പിന്നാലെയുണ്ടാകുന്ന ഗര്‍ഭഛിദ്രങ്ങളും കുറയ്ക്കാന്‍ ഈ മുന്‍കരുതല്‍ സഹായിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഈ തീരുമാനത്തിന് സെക്ഷ്വല്‍ ഹെല്‍ത്ത് ചാരിറ്റി എഫ്പിഎയും അംഗീകാരം നല്‍കിക്കഴിഞ്ഞു.



Click it and Unblock the Notifications