Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
യുദ്ധമുഖത്ത് ഗര്‍ഭിണികള്‍

എന്നാല്‍ 2010ല്‍ ആകെ 10 സ്ത്രീകല് മാത്രമാണ് ഗര്‍ഭധാരണത്തെത്തുടര്‍ന്ന് ജോലിസ്ഥലത്തുനിന്നും മടങ്ങിയത്. നാള്‍ക്കുനാള്‍ ഗര്‍ഭിണികളാകുന്ന വനിതാ സൈനികരുടെ എണ്ണം കൂടുകയാണെന്നാണ് സൈനിക വൃത്തങ്ങള്‍ നല്കുന്ന സൂചന.
യുദ്ധമുഖത്ത് പൊതുവേയുണ്ടാകുന്ന മുഷിച്ചിലും ഭയവുമെല്ലാം ആണ്-പെണ് ഭേദമെന്യേ ഇവരെ പലബന്ധങ്ങളിലേയ്ക്കും തള്ളിവിടുകയാണ്. ഒരു സ്ത്രീയുമായി ഒട്ടേറെ പുരുഷന്മാര് ബന്ധം പുലര്‍ത്തുന്ന സാഹചര്യം പോലും നിലനില്‍ക്കുന്നുണ്ട്. പക്ഷേ അവരുടെ ജീവിതരീതിയും ജോലിയുടെ സ്വഭാവവും നോക്കുമ്പോള്‍ അതില്‍ ആശ്ചര്യപ്പെടാനില്ലെന്നും അധികൃതര്‍ പറയുന്നു.
വിവരാവകാശ നിയമപ്രകാശം ഒരു മാധ്യമാണ് ഗര്‍ഭധാരണത്തെത്തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ വനിതാസൈനികരുടെ എണ്ണം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത്. 2003 മുതല്‍ ഗര്‍ഭധാരണത്തെത്തുടര്‍ന്ന് മൊത്തം 64സ്ത്രീകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും തിരികെ ബ്രിട്ടനില്‍ എത്തിയത്. എന്നാല്‍ പ്രിതരോധ മന്ത്രാലയം പറയുന്നത് അഫ്ഗാനിലെ ബ്രിട്ടീഷ് സൈന്യത്തില്‍ ലൈംഗിക ബന്ധം അംഗീകരിച്ചകാര്യമല്ലെന്നാണ്.
എന്നാല്‍ പലര്‍ക്കും ഇത്തരം ബന്ധങ്ങളുണ്ടെന്നുള്ളതാണ് സത്യം. അല്ലാതെ മാനഭംഗമോ പീഡനമോ നടക്കുന്നുണ്ടെങ്കില്‍ അത്തരത്തിലുള്ള പരാതികള്‍ ലഭിക്കേണ്ടതാണ്. ഇതുവരെ ഗര്‍ഭിണികളായ സ്ത്രീകളാരുംതന്നെ ഇത്തരത്തില്‍ പരാതികളൊന്നും നല്‍കിയിട്ടില്ല. ഗര്‍ഭിണികളായ സ്ത്രീകള്‍ യുദ്ധമുഖത്ത് ജോലിചെയ്യുന്നതിനെ ബ്രിട്ടനിലെ സൈനിക നിയമം അംഗീകരിക്കുന്നില്ല. ബ്രിട്ടീഷ് സൈന്യത്തില്‍ പത്തുശതമാനത്തോളം പേര് സ്ത്രീകളാണ്.



Click it and Unblock the Notifications