Just In
- 32 min ago 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- 1 hr ago വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- 3 hrs ago ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- 3 hrs ago ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
Don't Miss
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Movies ജാസ്മിനും ഗബ്രിയും ഫേക്ക് ആണ്, അവരുടെ ബന്ധം സത്യമല്ല! ബിഗ് ബോസിലെ അവസ്ഥകളെ പറ്റി യമുന റാണി
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഗര്‍ഭകാലത്ത് ഹാജര്‍ ഇളവ് നല്‍കണം: കോടതി
ഗര്‍ഭകാല പരിചരണത്തിന്റെ പേരില്‍ അവധിയെടുക്കുന്ന വിദ്യാര്‍ഥിനിയെ ഹാജരില്ലെന്ന പേരില്‍ പരീക്ഷയില്‍ നിന്നു വിലക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ദില്ലി സര്‍വകലാശാലയ്ക്കെതിരെ രണ്ട് എല്‍എല്‍ബി വിദ്യാര്‍ഥിനികള്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. സര്‍വകലാശാലയെ വിമര്‍ശിച്ച കോടതി ഇരുവരുടെയും തടഞ്ഞുവച്ച ഫലം ഉടന്‍ പ്രസിദ്ധീകരിക്കാനും ഉത്തരവിട്ടു.
ഗര്‍ഭിണികളായ നിയമ വിദ്യാര്‍ഥിനികള്‍ക്കു ഹാജര്‍ വ്യവസ്ഥയില്‍ ഇളവു നല്കി നിയമം പരിഷ്കരിക്കാന്‍ ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കു നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
എല്ലാ മനുഷ്യരുടെയും ഉത്ഭവം അമ്മയില്‍ നിന്നാണ്. ഒരു സ്ത്രീ അമ്മയായതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ ശിക്ഷിക്കുന്നതു ശരിയല്ലെന്ന് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
മാത്രമല്ല നിയമപരമായി വിവാഹം ചെയ്യാതെ ഗര്‍ഭിണികളാവുന്ന സ്ത്രീകളുടെ കാര്യത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണിക്കുന്ന അനാസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കോടതി പറഞ്ഞു.
നിയമപരമായി വിവാഹം ചെയ്യാതെയുള്ള ലിവ് ഇന്‍ ബന്ധങ്ങളും വിവാഹപൂര്‍വ്വ ലൈംഗികതയും തെറ്റല്ലെന്് സുപ്രീം കോടതി വ്യക്തമാക്കിക്കഴിഞ്ഞിട്ടും ഈ ക്രൂരത തുടരുന്നതിനെ കോടതി അപലപിച്ചു.