Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
സ്ത്രീകള്‍ കണ്ണീര് സീരിയലുകള്‍ക്ക് അടിമകളല്ല
തിരുവനന്തപുരം: സ്ത്രീകളെല്ലാം പൊതുവേ കണ്ണീര് സീരിയലുകളുടെ ആരാധകരും അവയ്ക്ക് അടിമകളുമാണെന്നാണ് വെയ്പ്. എന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ ഇക്കാര്യത്തില്‍ വ്യത്യസ്തരാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.
സംസ്ഥാന വനിതാ കമ്മീഷന്റ മാധ്യമനിരീക്ഷണ സെല്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. സര്‍വ്വേ ഫലം അനുസരിച്ച് കേരളത്തിലെ വനിതകള്‍ ചാനലുകളിലെ കണ്ണീര് സീരിയല്‍ പ്രളയത്തില്‍ ഇനിയും മുങ്ങിയിട്ടില്ല.
സംസ്ഥാനത്തെ ടിവി കാണുന്ന വനിതകളില്‍ 50ശതമാനത്തിലധികം പേരും വാര്‍ത്തകള്‍ക്കും ആനുകാലിക സംഭവങ്ങള്‍ക്കുമാണ് ടിവി പരിപാടികളില്‍ പ്രാധാന്യം കൊടുക്കുന്നത്. ഗ്രാമീണമേഖലയ്ക്ക് ഊന്നല്‍ കൊടുത്താണ് സര്‍വ്വേ നടത്തിയത്.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയേറെ സ്ത്രീകളും കണ്ണീര് സീരിയലുകളെ തള്ളിപ്പറഞ്ഞു. ഇവയൊന്നും തങ്ങളെ ആകര്‍ഷിക്കുന്നില്ലെന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്.
എന്തായാലും സ്ത്രീകള്‍ കണ്ണീര് സീരിയലുകള്‍ക്ക് അടമകളാണെന്ന രീതിയിലുള്ള ആക്ഷേപങ്ങള്‍ക്ക് ഇതൊരു മറുപടിയായിരിക്കുകയാണ്. സമകാലിക പ്രശ്നങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്കും ബോധമുണ്ടെന്ന കണ്ടെത്തലിലേക്കാണ് ഈ സര്‍വ്വേ വിരല്‍ ചൂണ്ടുന്നത്.



Click it and Unblock the Notifications
