Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ
സ്വയം പ്രതിരോധത്തിന് സ്ത്രീകള്‍ കരാട്ടെ പഠിക്കണം: പ്രതിഭ
ദില്ലി: ലൈംഗിക പീഡനങ്ങള്‍ പെരുകുന്നതിനാല്‍ സ്വയം രക്ഷയ്ക്കായി പെണ്‍കുട്ടികളെ ചെറുപ്രായത്തില്ത്തനെ ജൂഡോയും കരാട്ടെയും പഠിപ്പിക്കണമെന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍. സ്വയം പ്രതിരോധമാണ് ഏറ്റവും മികച്ച പ്രതിരോധംമെന്നും രാഷ്ട്രപതി പറഞ്ഞു.
സ്ത്രീകള്‍ക്കുള്ള സുരക്ഷ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇതില്‍ത്തന്നെ സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിന് ശക്തിനല്കുന്നരീതിയില് ഫിസിക്കല്‍ എജ്യുക്കേഷന്‍ സൗകര്യങ്ങള്‍ ഉണ്ടാക്കണം.
സ്ത്രീകള്‍ തന്നയാണ് അവരുടെ ശാക്തീകരണത്തിനുവേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടത്. ഇന്ത്യയില്‍ ധാരാളം സ്ത്രീകള്‍ സുരക്ഷാ സേനയില്‍ ചേരുന്നുണ്ട്. ഇത് വലിയൊരു പുരോഗതിയാണ്.
സ്വയം പ്രതിരോധിക്കാന്‍ പ്രാത്പരാക്കുന്നതിന്റെ ആദ്യപടിയായി സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവരാകണം. എങ്കില്‍ മാത്രമേ ജീവിതത്തിലെ സംഘര്‍ഷാവസ്ഥകളെ നേരിടാന്‍ കഴിയൂ. സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് കര്‍ശന ശിക്ഷനല്‍കണം- അവര്‍ പറഞ്ഞു.
വിനിതാ ക്ഷേമത്തിനായി ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന രാഷ്ട്രപതി. അഫ്ഗാനിസ്താന്, പാകിസ്താന്ഭൂട്ടാന്, ബംഗ്ലാദേശ്, മാലദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.



Click it and Unblock the Notifications