Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സ്വയം പ്രതിരോധത്തിന് സ്ത്രീകള്‍ കരാട്ടെ പഠിക്കണം: പ്രതിഭ
ദില്ലി: ലൈംഗിക പീഡനങ്ങള്‍ പെരുകുന്നതിനാല്‍ സ്വയം രക്ഷയ്ക്കായി പെണ്‍കുട്ടികളെ ചെറുപ്രായത്തില്ത്തനെ ജൂഡോയും കരാട്ടെയും പഠിപ്പിക്കണമെന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍. സ്വയം പ്രതിരോധമാണ് ഏറ്റവും മികച്ച പ്രതിരോധംമെന്നും രാഷ്ട്രപതി പറഞ്ഞു.
സ്ത്രീകള്‍ക്കുള്ള സുരക്ഷ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇതില്‍ത്തന്നെ സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിന് ശക്തിനല്കുന്നരീതിയില് ഫിസിക്കല്‍ എജ്യുക്കേഷന്‍ സൗകര്യങ്ങള്‍ ഉണ്ടാക്കണം.
സ്ത്രീകള്‍ തന്നയാണ് അവരുടെ ശാക്തീകരണത്തിനുവേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടത്. ഇന്ത്യയില്‍ ധാരാളം സ്ത്രീകള്‍ സുരക്ഷാ സേനയില്‍ ചേരുന്നുണ്ട്. ഇത് വലിയൊരു പുരോഗതിയാണ്.
സ്വയം പ്രതിരോധിക്കാന്‍ പ്രാത്പരാക്കുന്നതിന്റെ ആദ്യപടിയായി സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവരാകണം. എങ്കില്‍ മാത്രമേ ജീവിതത്തിലെ സംഘര്‍ഷാവസ്ഥകളെ നേരിടാന്‍ കഴിയൂ. സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് കര്‍ശന ശിക്ഷനല്‍കണം- അവര്‍ പറഞ്ഞു.
വിനിതാ ക്ഷേമത്തിനായി ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന രാഷ്ട്രപതി. അഫ്ഗാനിസ്താന്, പാകിസ്താന്ഭൂട്ടാന്, ബംഗ്ലാദേശ്, മാലദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.



Click it and Unblock the Notifications