Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
395 രൂപയ്ക്ക് ഒരു കേരളട്രിപ്പ് !...2
എങ്കിലും കാല്പനികമായ പുറംകാഴ്ചകള്ക്കപ്പുറത്തുള്ള കേരളത്തെ കണ്ടെത്താന്‍ അനിതാനായര്ക്ക് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. ഒന്നരക്കൊല്ലം നീണ്ട ശ്രമത്തിന് ശേഷമാണ് അനിതാനായര്‍ ഈ പുസ്തകം പൂര്‍ത്തിയാക്കിയത്.
ഈ പുസ്തകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പെന്ഗ്വിന് ബുക്സ് എഡിറ്റര്‍ വി.കെ. കാര്‍ത്തികയെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. കേരളത്തെക്കുറിച്ച് ഒരു പുസ്തകപരമ്പര ഇറക്കാനുള്ള ആലോചനയിലായിരുന്നു പെന്ഗ്വിന്. അതിന് പകരം കേരളത്തെക്കുറിച്ച് പൊതുവായ ഒരു പുസ്തകമാവാം എന്ന് നിര്‍ദേശിക്കുകയും ആ ജോലി അനിതാനായരെ ഏല്പിക്കുകയും ചെയ്തത് കാര്‍ത്തികയാണ്.
അനിതാനായര്‍ അതിവേഗം ഇംഗ്ലീഷ് സാഹിത്യലോകത്ത് ഉദിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന എഴുത്തുകാരിയാണ്. ബെറ്റര്‍മാന്‍, ലേഡീസ് കൂപ്പെ എന്നിവയാണ് അനിതാ നായരുടെ ആദ്യ ഇംഗ്ലീഷ് നോവലുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ടൂറിസം ഭൂപടത്തില്‍ കൂടുതലായി തെളിഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തിന് ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടാകും. കേരളത്തെക്കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഈ പുസ്തകത്തിലൂടെ വൈകാരികമായി കേരളത്തെ അനുഭവിക്കാനാകും.



Click it and Unblock the Notifications











