Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
395 രൂപയ്ക്ക് ഒരു കേരളട്രിപ്പ് !...2
എങ്കിലും കാല്പനികമായ പുറംകാഴ്ചകള്ക്കപ്പുറത്തുള്ള കേരളത്തെ കണ്ടെത്താന്‍ അനിതാനായര്ക്ക് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. ഒന്നരക്കൊല്ലം നീണ്ട ശ്രമത്തിന് ശേഷമാണ് അനിതാനായര്‍ ഈ പുസ്തകം പൂര്‍ത്തിയാക്കിയത്.
ഈ പുസ്തകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പെന്ഗ്വിന് ബുക്സ് എഡിറ്റര്‍ വി.കെ. കാര്‍ത്തികയെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. കേരളത്തെക്കുറിച്ച് ഒരു പുസ്തകപരമ്പര ഇറക്കാനുള്ള ആലോചനയിലായിരുന്നു പെന്ഗ്വിന്. അതിന് പകരം കേരളത്തെക്കുറിച്ച് പൊതുവായ ഒരു പുസ്തകമാവാം എന്ന് നിര്‍ദേശിക്കുകയും ആ ജോലി അനിതാനായരെ ഏല്പിക്കുകയും ചെയ്തത് കാര്‍ത്തികയാണ്.
അനിതാനായര്‍ അതിവേഗം ഇംഗ്ലീഷ് സാഹിത്യലോകത്ത് ഉദിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന എഴുത്തുകാരിയാണ്. ബെറ്റര്‍മാന്‍, ലേഡീസ് കൂപ്പെ എന്നിവയാണ് അനിതാ നായരുടെ ആദ്യ ഇംഗ്ലീഷ് നോവലുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ടൂറിസം ഭൂപടത്തില്‍ കൂടുതലായി തെളിഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തിന് ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടാകും. കേരളത്തെക്കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഈ പുസ്തകത്തിലൂടെ വൈകാരികമായി കേരളത്തെ അനുഭവിക്കാനാകും.



Click it and Unblock the Notifications