Just In
- 26 min ago രണ്ടുതവണ ബുധന്റെ രാശിമാറ്റം; മെയ് മാസത്തില്‍ സമ്പല്‍സമൃദ്ധി അനുഭവിക്കാനിരിക്കുന്ന രാശികള്‍
- 1 hr ago ജാതകത്തില്‍ ശനി എല്ലായ്പ്പോഴും ബലവാനായിരിക്കുന്ന നക്ഷത്രക്കാര്‍: വിധി തോറ്റുപോവും ഭാഗ്യം
- 1 hr ago അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- 4 hrs ago ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
Don't Miss
- Movies വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
- Sports IPL 2024: പന്ത് നിലത്ത് തട്ടി? എന്നിട്ടും ഔട്ട് വിളിച്ചു! പൃഥ്വിയുടെ പുറത്താകല്‍ വിവാദത്തില്‍
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഗുരുവിന്റെ ഉപചാരം
ഒരിക്കല്‍ രാജകുമാരനും പണ്ഡിത പരിവാരങ്ങളും കൂടി ബുദ്ധക്ഷേത്രം സന്ദര്‍ശിയ്ക്കാനെത്തി. ക്ഷേത്രത്തില്‍ തന്റെ ഇരിപ്പിടത്തില്‍ ഇരിയ്ക്കുകയായിരുന്ന ഗുരു താഴയ്ക്ക് ഇറങ്ങി വന്നില്ല, കുമാരനെ കണ്ടപ്പോള്‍ ഗുരു ചോദിച്ചു 'മഹാനായ രാജകുമാരാ നിങ്ങള്‍ക്ക് ഇത് മനസ്സിലാകുന്നുണ്ടോ?'. അപ്പോള്‍ രാജകുമാരന് പറഞ്ഞു 'ഇല്ല എനിയ്ക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ല'
അപ്പോള്‍ ഗുരു പറഞ്ഞു 'വളരെ ചെറുപ്പത്തില്‍ത്തന്നെ ഞാന്‍ സസ്യഭുക്കായി മാറിയിട്ടുണ്ട്. അതിനാല്‍ എനിയ്ക്ക് ആളുകളെ കാണുമ്പോള്‍ ഈ ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങിവന്ന് അവരെ സ്വീകരിക്കാനുള്ള ശക്തിയില്ല. ഇതുകേട്ട രാജകുമാരന് ഗുരുവിനോടുള്ള ആദരവ് പ്രകടിപ്പിച്ചശേഷം ക്ഷേത്രം വിട്ടു.'
അടുത്ത ദിവസം രാജകുമാരന് അയച്ച ദൂതന് ഗുരുവിനടുത്തെത്തി. ദൂതനെ കണ്ട ഗുരു ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങിവന്ന് അയാളെ സ്വീകരിച്ചു. ഇതുകണ്ട് അതിശയം തോന്നിയ സഹായി ഗുരുവിനോട് ചോദിച്ചു 'ഗുരോ രാജകുമാരന് വന്നപ്പോള്‍ അങ്ങ് ഇരിപ്പിടത്തില്‍ നിന്നും അനങ്ങിയില്ല, ന്നൊല്‍ ദൂതന് വന്നപ്പോള്‍ അങ്ങ് ഇറങ്ങിവന്ന് അയാളെ സ്വീകരിച്ചു, അതെന്താണ് അങ്ങനെ?'
അപ്പോള്‍ ഗുരു പറഞ്ഞു 'എന്റെ ഉപചാരരീതികള്‍ നിങ്ങളുടേതില്‍ നിന്നും വ്യത്യസ്തമാണ്. ഒരു ഉന്നതനായ വ്യക്തിവരുമ്പോള് ഞാന്‍ എന്റെ സ്ഥാനത്ത് ഇരുന്നുതന്നെ അയാളെ വരവേല്‍ക്കും, എന്നാല്‍ മധ്യവര്‍ഗത്തില്‍പ്പെട്ട ഒരാള്‍ രുമ്പോള്‍ ഞാന്‍ എന്റെ സ്ഥാനത്തുനിന്നും താഴേയ്ക്കിറങ്ങിവരും. അതേസമയം വളരെ സാധാരണക്കാരനായ ഒരാളാണ് വരുന്നതെങ്കില്‍ ഞാന്‍ ക്ഷേത്രത്തിന് പുറത്തേയ്ക്ക് പോയി അയാളെ സ്വീകരിയ്ക്കും.'