Just In
- 33 min ago കഠിനാധ്വാനം വിജയം കാണും, അപ്രതീക്ഷിത സൗഭാഗ്യം മുന്നിലെത്തും; രാശിഫലം
- 5 hrs ago ജപ്പാന്‍കാരുടെ ദീര്‍ഘായുസ്സിന്റെ രഹസ്യം ഇതാണ്; ഇത് മാതൃകയാക്കിയാല്‍ നമുക്കും നേടാം ദീര്‍ഘായുസ്സ്
- 5 hrs ago ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- 6 hrs ago മുഖത്തെ കരുവാളിപ്പിന് അടുക്കളക്കൂട്ടില്‍ പെട്ടെന്ന് പരിഹാരം
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ദില്ലിയില്‍ ഓരോ 18മണിക്കൂറിലും 1മാനഭംഗം
ഒരോ പതിനെട്ടുമണിക്കൂറിനിടയിലും ഒരു സ്ത്രീ എന്ന നിലയില്‍ ദില്ലി നഗരത്തില്‍ ബലാത്സംഗത്തിന് ഇരയാകുന്നതായോ അല്ലെങ്കില്‍ ഓരോ 14 മണിക്കൂറിനിടയില്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം ദ്വാരകയില്‍ ഒരു പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയശേഷം കൊന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ളതാണീ റിപ്പോര്‍ട്ട്.
ഇങ്ങനെയുള്ള കുറ്റകൃത്യങ്ങളില്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും 25 വയസിന് താഴെയുള്ളവരാണെന്നും പൊലീസ് പറയുന്നു. 2011 ലും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകാമെന്നാണ് ദില്ലി പൊലീസ് കമ്മീഷണര്‍ ബ്രിജേഷ് കുമാര്‍ പറയുന്നത്.
2009 ല്‍ 459 റേപ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കില്‍ 2010 ആയപ്പോള്‍ അത് 489 ആയി ഉയര്‍ന്നതായി പൊലീസ് പറയുന്നു. എന്നാല്‍ ഇതൊന്നും യഥാര്‍ത്ഥത്തില്‍ നടക്കുന്ന പീഡനങ്ങളുടെ പൂര്‍ണമായ കണക്കുകളല്ലെന്നത് ആശങ്ക വീണ്ടും വര്‍ധിപ്പിക്കുന്നു.
പീഡന സംഭവങ്ങളില്‍ പലതിലും പ്രതികളാവുന്നവര്‍ പെണ്‍കുട്ടികള്‍ക്ക് അടുത്തറിയാവുന്നവര്‍ ആണെന്നകാര്യവും ഞെട്ടലുണ്ടാക്കുകയാണ്. വെറും നാലുശതമാനം പ്രതികള്‍ മാത്രമേ അപരിചിതരായി ഉള്ളു.
എന്നാല്‍ തലസ്ഥാനനഗരയില്‍ കൂടിവരുന്ന ഇത്തരം കുറ്റകൃത്യങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ പൊലീസിന് കഴിയില്ലെന്ന് കമ്മീണര്‍ പറയുന്നു. വിവിധതലങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് സേനയുടെ വ്യാപ്തിവര്ദ്ധിപ്പിച്ചും കൂടുതല്‍ കാര്യമമായും കാര്യങ്ങള്‍ നീക്കി ശല്യക്കാരെ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.