Latest Updates
-
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം!
ജോലി സമ്മര്‍ദ്ദം വിഷാദരോഗത്തിലേയ്ക്ക് നയിക്കുന്നു
മാനസിക സമ്മര്‍ദ്ദമേറിയ ജോലികള്‍ ആളുകളില്‍ വിഷാദരോഗവും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കുന്നതായി ബ്രിട്ടനിലെ ഗവേഷകര്‍ മുന്നറിയിപ്പു നല്കുന്നു.
മുപ്പത്തിരണ്ടുവയസ്സുള്ള ആയിരമാളുകളില് നടത്തിയ പഠനത്തെത്തുടര്‍ന്നാണ് ലണ്ടന്‍ കിംഗ്സ് കോളെജിലെ സൈക്ക്യാട്രി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.
പഠനവിധേയരാക്കിയവരില്‍ 45ശതമാനം പേരില്‍ മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും കൂടിയതുമൂലം വിഷാദ രോഗം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മിക്കവരിലും സമ്മര്‍ദ്ദമേറിയ ജോലികളാണ് ഈ മാനസികാവസ്ഥ ഉണ്ടാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ മിക്കവരും സാധാരണ ജോലിസമയത്തിലും കൂടുതല്‍ ജോലിചെയ്യുന്നവരും, ഉയര്‍ന്ന മാനസിക പ്രവര്‍ത്തനം ആവശ്യമുള്ള ജോലിയില്‍ ഏര്‍പ്പെടുന്നവരുമാണ്.
അഭിനേതാക്കള്‍, മസ്തിഷ്ക ശസ്ത്രക്രിയാ വിദഗ്ധര്‍, അധ്യാപകര്‍, പൈലറ്റുമാര്‍, തൂപ്പുജോലിക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിങ്ങനെ നാനാതുറകളില്‍ ജോലിചെയ്യുന്നവരെയുള്പ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരില്‍ പത്തുശതമാനം പുരുഷന്മാരും 14ശതമാനം സ്ത്രീകളും വിഷാദ രോഗത്തിന്റെ ആദ്യ ഘട്ടത്തിലുള്ളവരാണെന്നാണ് ഒരു വര്‍ഷത്തോളം നീണ്ട പഠനത്തിന്റെ അവസാനം ഗവേഷകര്‍ കണ്ടെത്തിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications