Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
പെണ്ണിന് ഗര്‍ഭം ധരിക്കാന്‍ ആണ്‍തുണ വേണ്ട!
ആണിന്റെ പുരുഷത്വത്തിന് വെല്ലുവിളിയുയര്‍ത്തുന്ന പഠനഫലവുമായി ന്യൂകാസ്റ്റില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ രംഗത്തെത്തി.
മാതൃകോശത്തില്‍ നിന്ന് ബീജം സൃഷ്ടിക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ശാസ്ത്രലോകത്തില്‍ പുതിയ വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുകയാണീ വെളിപ്പെടുത്തല്‍.
കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് സഹായകമാവുന്ന ഈ ഗവേഷണ ഫലം മറ്റൊരു സാധ്യതയ്ക്ക് കൂടി വഴിതെളിയിക്കുന്നു. ആണ്‍തുണയില്ലാതെ പെണിന് ഗര്‍ഭം ധരിക്കാമെന്നാണ് ഇതിന്റെ മറുവശം.
ഏതു തരം കോശമായും മാറ്റാവുന്ന മാതൃകോശങ്ങളാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. എലികളുടെ ഭ്രൂണത്തില്‍ നിന്ന് വികസിപ്പിച്ചെടുത്ത കോശങ്ങളുപയോഗിച്ചു ബീജം സൃഷ്ടിക്കുന്നതിലും ഗവേഷകസംഘം വിജയിച്ചിട്ടുണ്ട് .
ഈ ബീജത്തെ അണ്ഡത്തില് നിക്ഷേപിച്ച ശേഷം അത് മറ്റൊരു എലിയില്‍ കടത്തിവിട്ടു. ഇതില്‍ നിന്ന് ഏഴു എലികുഞ്ഞുങ്ങളാണ് ജന്മമെടുത്തത്.
അതില്‍ ആറെണ്ണം പൂര്ണ്ണവളര്ച്ചയെത്തി. എന്നാല്‍ ഈ എലികള്‍ക്കെല്ലാം ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഒന്നുകില്‍ അമിതതൂക്കമോ തൂക്കംകുറവോ എല്ലാ എലികളിലും കാണപ്പെട്ടു.
ചിലതിന് നടക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതില്‍ നിന്നും കൂടുതല്‍ ഗവേഷണത്തിന്റെ ആവശ്യകതയാണ് തെളിയുന്നതെന്ന് ഗവേഷകത്തിന് നേതൃത്വം നല്കിയ പ്രൊഫ. കരിം നയ്റനിയ പറഞ്ഞു.
ഷെഫ്ഫീല്‍ഡ് സര്‍വകലാശാലയിലെ വിദഗ്ധര്‍ വിത്തുകോശത്തില്‍ നിന്ന് ബീജവും അണ്ഡവും വികസിപ്പിക്കാമെന്ന് മുമ്പേ കണ്ടെത്തിയിരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
