Latest Updates
-
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും! -
മെയ് 12 നക്ഷത്രഫലം: കരിയറിൽ വഴിത്തിരിവ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കുംഭം രാശിയിൽ ചന്ദ്രൻ: മേടം, ചിങ്ങം രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു, ഇന്നത്തെ രാശിഫലം അറിയാം -
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ
വൃക്കദാതാവിനെ തേടി ഇനി അലയേണ്ട!
ദില്ലി: ലോകത്തെ ആദ്യത്തെ കൃത്രിമ വൃക്കയ്ക്ക് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ രൂപം നല്കി. ചായക്കോപ്പയുടെ വലിപ്പം മാത്രമുള്ള കൃത്രിമ വൃക്ക രക്തം ശുദ്ധീകരിക്കുക, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുക, വൈറ്റമിന്‍ ഡി ഉല്പാദനം എന്നിങ്ങനെ യഥാര്‍ത്ഥ വൃക്കയുടെ എല്ലാ പ്രവര്‍ത്തനവും നടത്തുന്നതാണ്.
ഇന്ത്യന്‍ വംശജനായ ഗവേഷകന് ഷുവോ റോയ് നേതൃത്വം നല്കുന്ന സംഘമാണ് കൃത്രിമ വൃക്ക യാഥാര്‍ഥ്യമാക്കിയത്.

വൃക്ക രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ കണ്ടുപിടുത്തം. ഇന്ത്യയില്‍ ഓരോ വര്‍ഷവും പൂര്‍ണമായി വൃക്ക നശിക്കുന്ന ഒന്നര ലക്ഷം പുതിയ രോഗികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 3500 പേര്‍ക്ക് വൃക്ക മാറ്റിവെക്കുന്നു. 6000 മുതല്‍ 10000 പേര്‍ക്ക് ഡയാലിസിസ് ചികില്‍സ നല്കുന്നു. മറ്റുള്ളവര്‍ ഡയാലിസിസ് ചികില്‍സ സൗകര്യം ലഭിക്കാതെ മരിക്കുന്നു.
അനുയോജ്യമായ വൃക്കകള്‍ ലഭിയ്ക്കാന്‍ വൈകുന്നതും ഡയാലിസിസിന് വരുന്ന വന്‍ ചെലവുമാണ് വൃക്കരോഗത്തിനടമിപ്പെടുന്നവര് നേരിടുന്നപ്രധാന വെല്ലുവിളി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications