Latest Updates
-
അമിതവണ്ണം കുറയ്ക്കാൻ ഇനി വലിയ തുക വേണ്ട; ഇന്ത്യയിൽ തരംഗമായി മാറിയ പുതിയ മരുന്നുകൾ! -
മെയ് 15-ന് അപൂർവ്വമായ മൂന്ന് രാജയോഗങ്ങൾ; നിങ്ങളുടെ രാശിയിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ സംഭവിക്കുമോ? -
കാൻ ഫെസ്റ്റിവലിൽ താരങ്ങൾ തിളങ്ങുന്നത് വെറുതെയല്ല; ആലിയയും നയൻതാരയും പരീക്ഷിക്കുന്ന ആ രഹസ്യ ഡയറ്റ് പ്ലാൻ ഇതാണ്! -
ഉഷ്ണതരംഗം കടുക്കുന്നു, ചർമ്മം കരിഞ്ഞുപോകുമോ? വെയിലിൽ നിന്ന് രക്ഷനേടാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
ഉഷ്ണതരംഗം വരുന്നു! കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിച്ചാൽ അത്ഭുതകരമായ മാറ്റം കാണാം -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? സൂര്യാഘാതം ഒഴിവാക്കാൻ പുരുഷന്മാർ ഈ മാറ്റങ്ങൾ ഉടൻ വരുത്തണം! -
പിസിഒഎസ് ഇനി പിഎംഒഎസ്; സ്ത്രീകളുടെ ആരോഗ്യരംഗത്ത് വരാനിരിക്കുന്ന ഈ വലിയ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
വണ്ണം കുറയ്ക്കാൻ സെമാഗ്ലൂട്ടൈഡ് ഇൻജക്ഷൻ; അശ്രദ്ധമായി ഉപയോഗിച്ചാൽ പണി പാളും, അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
നാളെ സൂര്യൻ മാറുന്നു; നിങ്ങളുടെ രാശിയിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നുണ്ടോ?
ഒതുങ്ങിയ അരക്കെട്ട് ഇനി സ്വപ്നം മാത്രമാവുമോ?
ഒതുങ്ങിയ അരക്കെട്ടുമായി സോഫിയാ ലോറനും മര്ലിന് മന്റോയും വിലസിയ കാലമൊക്കെ കഴിഞ്ഞു. ഇനി അത്തരം അരക്കെട്ടൊന്നും ബ്രിട്ടീഷ് യുവതികള്‍ സ്വപ്നം കാണേണ്ടയെന്നാണ് പുതിയ പഠനറിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.
50 വര്‍ഷത്തിനിടെ ബ്രീട്ടിഷ് സ്ത്രീകളുടെ അരക്കെട്ടിന്റെ വണ്ണം ഏഴ് ഇഞ്ച് വര്‍ദ്ധിച്ചുവെന്നാണ് പഠനം തെളിയിക്കുന്നത്. 1951ലെ അപേക്ഷിച്ച് സ്ത്രീകളുടെ അരക്കെട്ടിന്റെ ശരാശരി വണ്ണം 6.8 ഇഞ്ചിനും 34.4 ഇഞ്ചിനുമിടെ വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മാറിടത്തിന്റെ ശരാശരി വണ്ണം 2-39 ഇഞ്ചിനിടെ കൂടിയപ്പോള്‍ നിതംബത്തിന്റെ വണ്ണം രണ്ടിഞ്ചിനും 41 ഇഞ്ചിനുമിടെ ഉയര്‍ന്നു.
സ്ത്രീകളുടെ മൊത്തം തൂക്കം 50 വര്ഷത്തിനുമുമ്പത്തെത്തില് നിന്ന് 10 പൗണ്ടാണ് കൂടിയത്. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്കും ഇത് ബാധകമാണെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.
ലണ്ടനിലെ യൂനിവേഴ്സിറ്റി കോളെജിലെ ഗവേഷകര്‍ 9,000 സ്ത്രീപുരുഷന്മാരില് നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുളളത്. ബ്രിട്ടനിലെ പുരുഷന്മാര്‍ക്കിടെ ഈ അമ്പതുവര്‍ഷത്തിനിടെ പുരുഷന്മാരുടെ ശരാശരി തൂക്കം 18 പൗണ്ട് കൂടിയെന്നാണ് റിപ്പോര്‍ട്ട്.
ജീവിതരീതിയിലും ഭക്ഷണരീതിയിലുമുളള മാറ്റങ്ങളാണ് ഇതിന് പിന്നിലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഈ കാര്യങ്ങളിലൊക്കെ അമേരിക്കകാരെ കഴിഞ്ഞെ ബ്രീട്ടിഷുകാര്‍ വരുന്നുളളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications