Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
ഒതുങ്ങിയ അരക്കെട്ട് ഇനി സ്വപ്നം മാത്രമാവുമോ?
ഒതുങ്ങിയ അരക്കെട്ടുമായി സോഫിയാ ലോറനും മര്ലിന് മന്റോയും വിലസിയ കാലമൊക്കെ കഴിഞ്ഞു. ഇനി അത്തരം അരക്കെട്ടൊന്നും ബ്രിട്ടീഷ് യുവതികള്‍ സ്വപ്നം കാണേണ്ടയെന്നാണ് പുതിയ പഠനറിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.
50 വര്‍ഷത്തിനിടെ ബ്രീട്ടിഷ് സ്ത്രീകളുടെ അരക്കെട്ടിന്റെ വണ്ണം ഏഴ് ഇഞ്ച് വര്‍ദ്ധിച്ചുവെന്നാണ് പഠനം തെളിയിക്കുന്നത്. 1951ലെ അപേക്ഷിച്ച് സ്ത്രീകളുടെ അരക്കെട്ടിന്റെ ശരാശരി വണ്ണം 6.8 ഇഞ്ചിനും 34.4 ഇഞ്ചിനുമിടെ വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മാറിടത്തിന്റെ ശരാശരി വണ്ണം 2-39 ഇഞ്ചിനിടെ കൂടിയപ്പോള്‍ നിതംബത്തിന്റെ വണ്ണം രണ്ടിഞ്ചിനും 41 ഇഞ്ചിനുമിടെ ഉയര്‍ന്നു.
സ്ത്രീകളുടെ മൊത്തം തൂക്കം 50 വര്ഷത്തിനുമുമ്പത്തെത്തില് നിന്ന് 10 പൗണ്ടാണ് കൂടിയത്. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്കും ഇത് ബാധകമാണെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.
ലണ്ടനിലെ യൂനിവേഴ്സിറ്റി കോളെജിലെ ഗവേഷകര്‍ 9,000 സ്ത്രീപുരുഷന്മാരില് നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുളളത്. ബ്രിട്ടനിലെ പുരുഷന്മാര്‍ക്കിടെ ഈ അമ്പതുവര്‍ഷത്തിനിടെ പുരുഷന്മാരുടെ ശരാശരി തൂക്കം 18 പൗണ്ട് കൂടിയെന്നാണ് റിപ്പോര്‍ട്ട്.
ജീവിതരീതിയിലും ഭക്ഷണരീതിയിലുമുളള മാറ്റങ്ങളാണ് ഇതിന് പിന്നിലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഈ കാര്യങ്ങളിലൊക്കെ അമേരിക്കകാരെ കഴിഞ്ഞെ ബ്രീട്ടിഷുകാര്‍ വരുന്നുളളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications