Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഒതുങ്ങിയ അരക്കെട്ട് ഇനി സ്വപ്നം മാത്രമാവുമോ?
ഒതുങ്ങിയ അരക്കെട്ടുമായി സോഫിയാ ലോറനും മര്ലിന് മന്റോയും വിലസിയ കാലമൊക്കെ കഴിഞ്ഞു. ഇനി അത്തരം അരക്കെട്ടൊന്നും ബ്രിട്ടീഷ് യുവതികള്‍ സ്വപ്നം കാണേണ്ടയെന്നാണ് പുതിയ പഠനറിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.
50 വര്‍ഷത്തിനിടെ ബ്രീട്ടിഷ് സ്ത്രീകളുടെ അരക്കെട്ടിന്റെ വണ്ണം ഏഴ് ഇഞ്ച് വര്‍ദ്ധിച്ചുവെന്നാണ് പഠനം തെളിയിക്കുന്നത്. 1951ലെ അപേക്ഷിച്ച് സ്ത്രീകളുടെ അരക്കെട്ടിന്റെ ശരാശരി വണ്ണം 6.8 ഇഞ്ചിനും 34.4 ഇഞ്ചിനുമിടെ വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മാറിടത്തിന്റെ ശരാശരി വണ്ണം 2-39 ഇഞ്ചിനിടെ കൂടിയപ്പോള്‍ നിതംബത്തിന്റെ വണ്ണം രണ്ടിഞ്ചിനും 41 ഇഞ്ചിനുമിടെ ഉയര്‍ന്നു.
സ്ത്രീകളുടെ മൊത്തം തൂക്കം 50 വര്ഷത്തിനുമുമ്പത്തെത്തില് നിന്ന് 10 പൗണ്ടാണ് കൂടിയത്. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്കും ഇത് ബാധകമാണെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.
ലണ്ടനിലെ യൂനിവേഴ്സിറ്റി കോളെജിലെ ഗവേഷകര്‍ 9,000 സ്ത്രീപുരുഷന്മാരില് നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുളളത്. ബ്രിട്ടനിലെ പുരുഷന്മാര്‍ക്കിടെ ഈ അമ്പതുവര്‍ഷത്തിനിടെ പുരുഷന്മാരുടെ ശരാശരി തൂക്കം 18 പൗണ്ട് കൂടിയെന്നാണ് റിപ്പോര്‍ട്ട്.
ജീവിതരീതിയിലും ഭക്ഷണരീതിയിലുമുളള മാറ്റങ്ങളാണ് ഇതിന് പിന്നിലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഈ കാര്യങ്ങളിലൊക്കെ അമേരിക്കകാരെ കഴിഞ്ഞെ ബ്രീട്ടിഷുകാര്‍ വരുന്നുളളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
