Just In
- 4 min ago സൂര്യന്റെ രാശിമാറ്റം തുണയ്ക്കില്ല, കരുതലോടെ നീങ്ങിയില്ലെങ്കില്‍ ധനനഷ്ടവും മനക്ലേശവും ഫലം
- 1 hr ago ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- 2 hrs ago കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- 3 hrs ago സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
Don't Miss
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Movies മണ്ടനെന്നു വിളിക്കുന്നവരെ മണ്ടനാക്കുന്നവന്; വിന്നറാകാന്‍ ഏറ്റവും യോഗ്യന്‍ ജിന്റോ തന്നെ!
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Technology ഇനി ഡാഷ് ക്യാം വാങ്ങേണ്ട! പഴയ ഫോൺ ഉണ്ടെങ്കിൽ എല്ലാം സെറ്റ്!
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
തലച്ചോര്‍ ഭക്ഷിച്ചാല്‍ മറവിരോഗം മാറ്റാം
മറവി രോഗം മാറ്റാന്‍ പുതിയ കണ്ടുപിടിത്തം. മരിച്ച ബന്ധുക്കളുടെ തലച്ചോര്‍ ഭക്ഷിക്കുന്നതിലൂടെ ഡിമെന്‍ഷ്യ പോലുള്ള മറവിരോഗം ഇല്ലാതാക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. കേള്‍ക്കുമ്പോള്‍ ഓക്കാനം വരുന്ന വാര്‍ത്തയാണെങ്കിലും സംഭവം യാഥാര്‍ത്ഥ്യമാണ്.
പാപ്പുവ ന്യൂഗിനിയയിലെ ഫോറെ ഗോത്രത്തിന് മറവിരോഗം പോലെയുള്ള തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളെ ഇതുവഴി അതിജീവിക്കാനായെന്നാണ് ശാസ്ത്രജ്ഞന്മാര് പറയുന്നത്. ഗോത്രക്കാര്‍ക്ക് കുറു പ്രിയോണ്‍ എന്ന ശക്തമായ മറവിരോഗത്തിനെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടായി.
കിഴക്കന്‍ പാപ്പുവ ന്യൂഗിനിയയിലെ ഫോറെ ഗോത്രക്കാര്‍ ശവസംസ്കാര ചടങ്ങുകളില്‍ ബന്ധുക്കളുടെ ശരീരഭാഗങ്ങള്‍ ഭക്ഷിക്കുന്നവരായിരുന്നു. സ്ത്രീകളും കുട്ടികളും മരിച്ചവരോടുള്ള ആദരസൂചകമായി അവരുടെ തലച്ചോറായിരുന്നു ഭക്ഷണമാക്കിയിരുന്നത്.
രക്തസമ്മര്‍ദ്ദം തടയാന്‍ ആയുര്‍വ്വേദം
ഇതുവഴി തലച്ചോറില്‍ നിന്ന് മാരകമായ ഒരുതരം തന്മാത്രകള് മറ്റുള്ളവരുടെ ശരീരത്തില്‍ എത്താനും കുറു എന്ന രോഗത്തിനു കാരണമാവാനും ഇടയായി. ഇങ്ങനെ കുറേ പേര് മരണപ്പെട്ടു. ഈ ആചാരം 1950കളില്‍ നിരോധിച്ചു. എന്നാല്‍, വര്‍ഷങ്ങളായി തലച്ചോര്‍ ഭക്ഷിച്ച ഗോത്രക്കാരില്‍ ചിലര്‍ക്ക് കുറുവിനെയും ഭ്രാന്തിപ്പശു രോഗത്തിനെയും പാര്‍ക്കിന്‍സണിനെയും മറ്റും അതിജീവിക്കാനുള്ള ജനിതകശേഷി നേടിയെന്നാണ് പറയുന്നത്.
പുതിയ ജീനിനെ കണ്ടെത്താനായത് മറവിരോഗം, ഇന്‍സോമ്നിയ തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.