Just In
- 4 hrs ago നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- 4 hrs ago നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
- 5 hrs ago ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
- 5 hrs ago അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
Don't Miss
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഗുരുവിന്റെ ഉപചാരം
ഒരിക്കല്‍ രാജകുമാരനും പണ്ഡിത പരിവാരങ്ങളും കൂടി ബുദ്ധക്ഷേത്രം സന്ദര്‍ശിയ്ക്കാനെത്തി. ക്ഷേത്രത്തില്‍ തന്റെ ഇരിപ്പിടത്തില്‍ ഇരിയ്ക്കുകയായിരുന്ന ഗുരു താഴയ്ക്ക് ഇറങ്ങി വന്നില്ല, കുമാരനെ കണ്ടപ്പോള്‍ ഗുരു ചോദിച്ചു 'മഹാനായ രാജകുമാരാ നിങ്ങള്‍ക്ക് ഇത് മനസ്സിലാകുന്നുണ്ടോ?'. അപ്പോള്‍ രാജകുമാരന് പറഞ്ഞു 'ഇല്ല എനിയ്ക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ല'
അപ്പോള്‍ ഗുരു പറഞ്ഞു 'വളരെ ചെറുപ്പത്തില്‍ത്തന്നെ ഞാന്‍ സസ്യഭുക്കായി മാറിയിട്ടുണ്ട്. അതിനാല്‍ എനിയ്ക്ക് ആളുകളെ കാണുമ്പോള്‍ ഈ ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങിവന്ന് അവരെ സ്വീകരിക്കാനുള്ള ശക്തിയില്ല. ഇതുകേട്ട രാജകുമാരന് ഗുരുവിനോടുള്ള ആദരവ് പ്രകടിപ്പിച്ചശേഷം ക്ഷേത്രം വിട്ടു.'
അടുത്ത ദിവസം രാജകുമാരന് അയച്ച ദൂതന് ഗുരുവിനടുത്തെത്തി. ദൂതനെ കണ്ട ഗുരു ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങിവന്ന് അയാളെ സ്വീകരിച്ചു. ഇതുകണ്ട് അതിശയം തോന്നിയ സഹായി ഗുരുവിനോട് ചോദിച്ചു 'ഗുരോ രാജകുമാരന് വന്നപ്പോള്‍ അങ്ങ് ഇരിപ്പിടത്തില്‍ നിന്നും അനങ്ങിയില്ല, ന്നൊല്‍ ദൂതന് വന്നപ്പോള്‍ അങ്ങ് ഇറങ്ങിവന്ന് അയാളെ സ്വീകരിച്ചു, അതെന്താണ് അങ്ങനെ?'
അപ്പോള്‍ ഗുരു പറഞ്ഞു 'എന്റെ ഉപചാരരീതികള്‍ നിങ്ങളുടേതില്‍ നിന്നും വ്യത്യസ്തമാണ്. ഒരു ഉന്നതനായ വ്യക്തിവരുമ്പോള് ഞാന്‍ എന്റെ സ്ഥാനത്ത് ഇരുന്നുതന്നെ അയാളെ വരവേല്‍ക്കും, എന്നാല്‍ മധ്യവര്‍ഗത്തില്‍പ്പെട്ട ഒരാള്‍ രുമ്പോള്‍ ഞാന്‍ എന്റെ സ്ഥാനത്തുനിന്നും താഴേയ്ക്കിറങ്ങിവരും. അതേസമയം വളരെ സാധാരണക്കാരനായ ഒരാളാണ് വരുന്നതെങ്കില്‍ ഞാന്‍ ക്ഷേത്രത്തിന് പുറത്തേയ്ക്ക് പോയി അയാളെ സ്വീകരിയ്ക്കും.'