Just In
- 53 min ago ജപ്പാന്‍കാരുടെ ദീര്‍ഘായുസ്സിന്റെ രഹസ്യം ഇതാണ്; ഇത് മാതൃകയാക്കിയാല്‍ നമുക്കും നേടാം ദീര്‍ഘായുസ്സ്
- 1 hr ago ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- 1 hr ago മുഖത്തെ കരുവാളിപ്പിന് അടുക്കളക്കൂട്ടില്‍ പെട്ടെന്ന് പരിഹാരം
- 2 hrs ago നെഗറ്റീവ് എനര്‍ജിയെ പെട്ടെന്ന് കണ്ടെത്തി ഒഴിവാക്കാം
Don't Miss
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
പ്രകൃതിയുടെ സൗന്ദര്യം
ഒരിക്കല്‍ ക്ഷേത്രത്തിലേയ്ക്ക് അതിഥികള്‍ വരുമെന്നറിഞ്ഞ് പുരോഹിതന് പൂന്തോട്ടം പരമാവധി ഭംഗിക്കാനായി ശ്രമിക്കുകയായിരുന്നു. ഇതിനായി അദ്ദേഹം ചെടികളെല്ലാം വെട്ടി ക്രമപ്പെടുത്തുകയും, വീണുകിടക്കുന്ന തൂത്തുകളയുകയും ചെയ്തു. മറ്റേ ക്ഷേത്രത്തിലെ വൃദ്ധനായ ഗുരു ഇതെല്ലാം മതിലിനടുത്തു നിന്നും നിരീക്ഷിക്കുന്നുണ്ടായിരുന്നു.
പൂന്തോട്ടം ഒരുക്കിക്കഴിഞ്ഞപ്പോള്‍ പുരോഹിതന് മതിലിനരികില്‍ നില്‍ക്കുകയായിരുന്ന ഗുരുവിനോടായി 'ഇപ്പോള്‍ തോട്ടം മനോഹരമായില്ലേ' എന്നു ചോദിച്ചു.
ഇപ്പോള്‍ വൃദ്ധനായ ഗുരു - 'അതേ മനോഹരമായിരിക്കുന്നു, പക്ഷേ അവിടെ എന്തോ ഒന്നിന്റെ കുറവുണ്ട്, മതിലിനപ്പുറത്തെത്താന് എന്നെ സഹായിയ്ക്കൂ ഞാനാ കുറവ് പരിഹരിച്ചുതരാം'.
ഇതുകേട്ട പുരോഹിതന് വളരെ പണിപ്പെട്ട് മതിലിന് മുകളിലൂടെ ഗുരുവിനെ പൊക്കിയെന്നവണ്ണം പൂന്തോട്ടത്തിലേയ്ക്ക് എത്തിച്ചു. പൂന്തോട്ടത്തിലെത്തിയ ഗുരു അതിന് നടുക്കായി നില്ക്കുന്ന മരത്തിനടുത്തേയ്ക്ക് നടന്നു. എന്നിട്ട് അതിന്റെ ഒരു ശിഖരത്തില്‍ പിടിച്ച് കുലുക്കി. അതോടെ പഴുത്തുനില്ക്കുകയായിരുന്ന ഇലകള്‍ മുഴുവനും പൂന്തോട്ടത്തില്‍ കൊഴിഞ്ഞു. ഇതുകഴിഞ്ഞ് ഗുരു പറഞ്ഞു 'ഇനി നിങ്ങള്‍ക്ക് എന്നെ തിരികെ മതിലിനപ്പുറത്തേയ്ക്ക് വെയ്ക്കാം'.